ദുബായ് ∙ യുഎഇയുടെയും ഒമാന്റെയും വിവിധ മേഖലകളിൽ പൊടിക്കാറ്റ് തുടരുന്നു. പകൽ ചൂടു കൂടി. ഇന്നലെ ഉച്ചകഴിഞ്ഞ് ഫുജൈറയിൽ 45 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ചിലയിടങ്ങളിൽ ഇന്നും പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒമാനിലെ ബുറൈമി, ദാഹിറ, നോർത്ത് അൽ ബതീന

ദുബായ് ∙ യുഎഇയുടെയും ഒമാന്റെയും വിവിധ മേഖലകളിൽ പൊടിക്കാറ്റ് തുടരുന്നു. പകൽ ചൂടു കൂടി. ഇന്നലെ ഉച്ചകഴിഞ്ഞ് ഫുജൈറയിൽ 45 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ചിലയിടങ്ങളിൽ ഇന്നും പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒമാനിലെ ബുറൈമി, ദാഹിറ, നോർത്ത് അൽ ബതീന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയുടെയും ഒമാന്റെയും വിവിധ മേഖലകളിൽ പൊടിക്കാറ്റ് തുടരുന്നു. പകൽ ചൂടു കൂടി. ഇന്നലെ ഉച്ചകഴിഞ്ഞ് ഫുജൈറയിൽ 45 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ചിലയിടങ്ങളിൽ ഇന്നും പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒമാനിലെ ബുറൈമി, ദാഹിറ, നോർത്ത് അൽ ബതീന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയുടെയും ഒമാന്റെയും വിവിധ മേഖലകളിൽ പൊടിക്കാറ്റ് തുടരുന്നു. പകൽ ചൂടു കൂടി. ഇന്നലെ ഉച്ചകഴിഞ്ഞ് ഫുജൈറയിൽ 45 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ചിലയിടങ്ങളിൽ ഇന്നും പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

ഒമാനിലെ ബുറൈമി, ദാഹിറ, നോർത്ത് അൽ ബതീന ഗവർണറേറ്റുകളിലും ദാഖ് ലിയ, സൗത്ത് അൽ ബതീന ഗവർണറേറ്റുകളിലെ ചില മേഖലകളിലും പൊടിക്കാറ്റ് ദൂരക്കാഴ്ച കുറച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

ADVERTISEMENT

രാജ്യത്ത് ചൂട് കൂടുകയാണ്. നോർത്ത് അൽ ബതീന ഗവർണറേറ്റിലെ സുവൈഖിൽ 47.4  ഡിഗ്രി സെൽഷ്യസ് ആയി. കടലിൽ വലിയ തിരകൾ രൂപപ്പെട്ടു.