കൊച്ചി∙ ഖത്തർ കെഎംസിസിയുടെ നോർക്ക അഫിലിയേഷനുമായി ബന്ധപ്പെട്ട വിവാദങ്ങളും രാഷ്ട്രീയ പരാമർശങ്ങളും അസ്ഥാനത്തുള്ളതാണെന്നു നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ. വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നതും ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതുമായ വിദേശ രാജ്യങ്ങളിലെ മലയാളി അസോസിയേഷനുകൾക്ക്

കൊച്ചി∙ ഖത്തർ കെഎംസിസിയുടെ നോർക്ക അഫിലിയേഷനുമായി ബന്ധപ്പെട്ട വിവാദങ്ങളും രാഷ്ട്രീയ പരാമർശങ്ങളും അസ്ഥാനത്തുള്ളതാണെന്നു നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ. വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നതും ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതുമായ വിദേശ രാജ്യങ്ങളിലെ മലയാളി അസോസിയേഷനുകൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഖത്തർ കെഎംസിസിയുടെ നോർക്ക അഫിലിയേഷനുമായി ബന്ധപ്പെട്ട വിവാദങ്ങളും രാഷ്ട്രീയ പരാമർശങ്ങളും അസ്ഥാനത്തുള്ളതാണെന്നു നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ. വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നതും ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതുമായ വിദേശ രാജ്യങ്ങളിലെ മലയാളി അസോസിയേഷനുകൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഖത്തർ കെഎംസിസിയുടെ നോർക്ക അഫിലിയേഷനുമായി ബന്ധപ്പെട്ട വിവാദങ്ങളും രാഷ്ട്രീയ പരാമർശങ്ങളും അസ്ഥാനത്തുള്ളതാണെന്നു നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ. 

വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നതും ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതുമായ വിദേശ രാജ്യങ്ങളിലെ മലയാളി അസോസിയേഷനുകൾക്ക് അഫിലിയേഷൻ നൽകേണ്ടതില്ല എന്ന തീരുമാനം നേരത്തെ ഉള്ളതാണ്. ഈ സാഹചര്യത്തിൽ പല അസോസിയേഷനുകൾക്കും അഫിലിയേഷൻ നൽകുന്നതു നീട്ടി വച്ചിരുന്നു.

ADVERTISEMENT

അഫിലിയേഷനു വേണ്ടിയുള്ള ഖത്തർ കെ.എം.സി.സിയുടെ അപേക്ഷ നോർക്ക ഡയറക്ടർ ബോർഡ് പരിശോധിക്കുകയും ഇതിനായി നിയോഗിച്ച സബ് കമ്മിറ്റി അന്വേഷിച്ചു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അഫിലിയേഷൻ നൽകാമെന്നു തീരുമാനിക്കുകയുമായിരുന്നു.

ഇതിന് ഒരു തരത്തിലുള്ള രാഷ്ട്രീയ മാനങ്ങളും നൽകരുതെന്നു ശ്രീരാമകൃഷ്ണൻ പറഞ്ഞു. ലീഗിന് ഇടതുമുന്നണിയിലേക്കുള്ള പാലമാണ് നോർക്ക വഴി ഇട്ടിരിക്കുന്നത് എന്ന തരത്തിലുള്ള വാർത്തകൾ ദുർവ്യാഖ്യാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.