ജിദ്ദ: ഭാര്യയുടെ പേരിലുള്ള വാഹനത്തിൽ അവരറിയാതെ ലഹരി മരുന്ന് കടത്താൻ ശ്രമിച്ച സ്വദേശി പൗരന് 20 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും വിധിച്ചു. 95 കിലോ ഹഷീഷും 4047 ലഹരി മരുന്നു ഗുളികകളും ഒളിപ്പിച്ചായിരുന്നു കടത്ത്. ഉംറ യാത്രക്കെന്ന് വിശ്വസിപ്പിച്ച് ഭാര്യയെയും കൂട്ടിയായിരുന്നു യാത്ര. ലഹരി മരുന്ന്

ജിദ്ദ: ഭാര്യയുടെ പേരിലുള്ള വാഹനത്തിൽ അവരറിയാതെ ലഹരി മരുന്ന് കടത്താൻ ശ്രമിച്ച സ്വദേശി പൗരന് 20 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും വിധിച്ചു. 95 കിലോ ഹഷീഷും 4047 ലഹരി മരുന്നു ഗുളികകളും ഒളിപ്പിച്ചായിരുന്നു കടത്ത്. ഉംറ യാത്രക്കെന്ന് വിശ്വസിപ്പിച്ച് ഭാര്യയെയും കൂട്ടിയായിരുന്നു യാത്ര. ലഹരി മരുന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ: ഭാര്യയുടെ പേരിലുള്ള വാഹനത്തിൽ അവരറിയാതെ ലഹരി മരുന്ന് കടത്താൻ ശ്രമിച്ച സ്വദേശി പൗരന് 20 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും വിധിച്ചു. 95 കിലോ ഹഷീഷും 4047 ലഹരി മരുന്നു ഗുളികകളും ഒളിപ്പിച്ചായിരുന്നു കടത്ത്. ഉംറ യാത്രക്കെന്ന് വിശ്വസിപ്പിച്ച് ഭാര്യയെയും കൂട്ടിയായിരുന്നു യാത്ര. ലഹരി മരുന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙ ഭാര്യയുടെ പേരിലുള്ള വാഹനത്തിൽ അവരറിയാതെ ലഹരി മരുന്ന് കടത്താൻ ശ്രമിച്ച സ്വദേശി പൗരന് 20 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും വിധിച്ചു. 95 കിലോ ഹഷീഷും 4047 ലഹരി മരുന്നു ഗുളികകളും ഒളിപ്പിച്ചായിരുന്നു കടത്ത്.

ഉംറ യാത്രക്കെന്ന് വിശ്വസിപ്പിച്ച് ഭാര്യയെയും കൂട്ടിയായിരുന്നു യാത്ര. ലഹരി മരുന്ന് ജിദ്ദയിലേക്കു കടത്താനുള്ള ശ്രമത്തിനിടെ പരിശോധനയിലാണ് പ്രതി പിടിയിലായത്. തുടർന്ന് തടവും പിഴയും കോടതി വിധിച്ചു. ലഹരി ഉപയോഗത്തിനും കടത്തിനുമെതിരെ ആഭ്യന്തര വകുപ്പ് ശക്തമായ നടപടികളാണ് സൗദി സ്വീകരിച്ചുവരുന്നത്.

ADVERTISEMENT

English Summary: Saudi native sentenced to 20 years in prison after police find drugs hidden in wife’s car