മക്ക ∙ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തനായി തീവ്രവാദ സെൽ രൂപീകരിക്കുന്നതിൽ പങ്കാളികളായ രണ്ട് പേരുടെ വധശിക്ഷ മക്കയിൽ നടപ്പാക്കി.സൗദി പൗരൻമാരായ അബ്ദുൽ അസീസ് ബിൻ സാലിഹ് ബിൻ മുഹമ്മദ് അൽ തുവൈമും സമി ബിൻ സെയ്ഫ് ബിൻ നാജി ജിസാനിയും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന കുറ്റകൃത്യമാണ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മക്ക ∙ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തനായി തീവ്രവാദ സെൽ രൂപീകരിക്കുന്നതിൽ പങ്കാളികളായ രണ്ട് പേരുടെ വധശിക്ഷ മക്കയിൽ നടപ്പാക്കി.സൗദി പൗരൻമാരായ അബ്ദുൽ അസീസ് ബിൻ സാലിഹ് ബിൻ മുഹമ്മദ് അൽ തുവൈമും സമി ബിൻ സെയ്ഫ് ബിൻ നാജി ജിസാനിയും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന കുറ്റകൃത്യമാണ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തനായി തീവ്രവാദ സെൽ രൂപീകരിക്കുന്നതിൽ പങ്കാളികളായ രണ്ട് പേരുടെ വധശിക്ഷ മക്കയിൽ നടപ്പാക്കി.സൗദി പൗരൻമാരായ അബ്ദുൽ അസീസ് ബിൻ സാലിഹ് ബിൻ മുഹമ്മദ് അൽ തുവൈമും സമി ബിൻ സെയ്ഫ് ബിൻ നാജി ജിസാനിയും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന കുറ്റകൃത്യമാണ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തനായി തീവ്രവാദ സെൽ രൂപീകരിക്കുന്നതിൽ പങ്കാളികളായ രണ്ട് പേരുടെ വധശിക്ഷ മക്കയിൽ നടപ്പാക്കി.സൗദി പൗരൻമാരായ അബ്ദുൽ അസീസ് ബിൻ സാലിഹ് ബിൻ മുഹമ്മദ് അൽ തുവൈമും സമി ബിൻ സെയ്ഫ് ബിൻ നാജി ജിസാനിയും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന കുറ്റകൃത്യമാണ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രത്യേക കോടതി വിധിച്ച ശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. പിന്നാലെ വിധി നടപ്പിലാക്കാൻ രാജകീയ ഉത്തരവും പുറപ്പെടുവിച്ചിതോടെ ശിക്ഷ നടപ്പാക്കിയത് . 

English Summary:

Saudi Arabia executes two criminals in Makkah involved in formation of terrorist cell