റിയാദ് ∙ ഫെബ്രുവരി മൂന്നാം ആഴ്ച സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ 19,431 പേരെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 19,431 അനധികൃത താമസക്കാരിൽ 11,897 പേർ താമസ നിയമം ലംഘിച്ചവരും 4,254 അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,280 തൊഴിൽ നിയമം ലംഘിച്ചവരുമാണ്. 2024 ഫെബ്രുവരി 15

റിയാദ് ∙ ഫെബ്രുവരി മൂന്നാം ആഴ്ച സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ 19,431 പേരെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 19,431 അനധികൃത താമസക്കാരിൽ 11,897 പേർ താമസ നിയമം ലംഘിച്ചവരും 4,254 അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,280 തൊഴിൽ നിയമം ലംഘിച്ചവരുമാണ്. 2024 ഫെബ്രുവരി 15

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ഫെബ്രുവരി മൂന്നാം ആഴ്ച സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ 19,431 പേരെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 19,431 അനധികൃത താമസക്കാരിൽ 11,897 പേർ താമസ നിയമം ലംഘിച്ചവരും 4,254 അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,280 തൊഴിൽ നിയമം ലംഘിച്ചവരുമാണ്. 2024 ഫെബ്രുവരി 15

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ഫെബ്രുവരി മൂന്നാം ആഴ്ച സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ 19,431 പേരെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 19,431 അനധികൃത താമസക്കാരിൽ 11,897 പേർ താമസ നിയമം ലംഘിച്ചവരും 4,254 അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,280 തൊഴിൽ നിയമം ലംഘിച്ചവരുമാണ്. 2024 ഫെബ്രുവരി 15 മുതൽ ഫെബ്രുവരി 21 വരെയുള്ള കാലയളവിൽ സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ ഫീൽഡ് സെക്യൂരിറ്റി പരിശോധനയിലാണ് അറസ്റ്റ്.

സൗദി അറേബ്യയിലേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 971 ആയി, അവരിൽ 39 ശതമാനം യെമൻ പൗരന്മാരും 57 ശതമാനം എത്യോപ്യൻ പൗരന്മാരും നാല് ശതമാനം മറ്റ് രാജ്യക്കാരുമാണ്.

ADVERTISEMENT

ഇക്കാലയളവിൽ സൗദിക്ക് പുറത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 36 പേർ കൂടി പിടിയിലായി. മറ്റൊരു 15 പേരെയും അറസ്റ്റ് ചെയ്തു. താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവര്‍ക്ക് അഭയം നൽകൽ, ജോലിക്കെടുക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

നിലവിൽ വിവിധ ഘട്ടങ്ങളിലായി നിയമനടപടികളിൽ കഴിയുന്നവരുടെ ആകെ എണ്ണം 58,365 ആയി. 50,839 നിയമലംഘകരെ യാത്രാ രേഖകൾ ലഭിക്കുന്നതിനായി അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് മാറ്റി. അതിർത്തി സുരക്ഷാ നിയമം ലംഘിക്കുന്നവർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിനും, അവർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായമോ സേവനമോ നൽകുന്നവർക്ക് 15 വർഷം വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

English Summary:

Saudi security forces arrested 19431 illegal residents during inspection raids

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT