ഹൂസ്റ്റണ്‍ ∙ റഷ്യ ഉക്രെയ്നെ ആക്രമിക്കുമെന്ന ഭീതി നിലനില്‍ക്കെ യുഎസ് പ്രസിഡന്റ് ബൈഡന്‍ യൂറോപ്യന്‍ സഖ്യകക്ഷികളെ ഒരുമിച്ചു നിര്‍ത്താന്‍ യത്‌നിക്കുന്നു. ഉക്രെയ്‌ന്റെ ഭാഗത്തു നിന്നും സഹായ ആവശ്യങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും പുടിനെതിരെ കടുത്ത നിലപാടിലാണ് ബൈഡന്‍. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രി തന്റെ

ഹൂസ്റ്റണ്‍ ∙ റഷ്യ ഉക്രെയ്നെ ആക്രമിക്കുമെന്ന ഭീതി നിലനില്‍ക്കെ യുഎസ് പ്രസിഡന്റ് ബൈഡന്‍ യൂറോപ്യന്‍ സഖ്യകക്ഷികളെ ഒരുമിച്ചു നിര്‍ത്താന്‍ യത്‌നിക്കുന്നു. ഉക്രെയ്‌ന്റെ ഭാഗത്തു നിന്നും സഹായ ആവശ്യങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും പുടിനെതിരെ കടുത്ത നിലപാടിലാണ് ബൈഡന്‍. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രി തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ റഷ്യ ഉക്രെയ്നെ ആക്രമിക്കുമെന്ന ഭീതി നിലനില്‍ക്കെ യുഎസ് പ്രസിഡന്റ് ബൈഡന്‍ യൂറോപ്യന്‍ സഖ്യകക്ഷികളെ ഒരുമിച്ചു നിര്‍ത്താന്‍ യത്‌നിക്കുന്നു. ഉക്രെയ്‌ന്റെ ഭാഗത്തു നിന്നും സഹായ ആവശ്യങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും പുടിനെതിരെ കടുത്ത നിലപാടിലാണ് ബൈഡന്‍. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രി തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ റഷ്യ ഉക്രെയ്നെ ആക്രമിക്കുമെന്ന ഭീതി നിലനില്‍ക്കെ യുഎസ് പ്രസിഡന്റ് ബൈഡന്‍ യൂറോപ്യന്‍ സഖ്യകക്ഷികളെ ഒരുമിച്ചു നിര്‍ത്താന്‍ യത്‌നിക്കുന്നു. ഉക്രെയ്‌ന്റെ ഭാഗത്തു നിന്നും സഹായ ആവശ്യങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും പുടിനെതിരെ കടുത്ത നിലപാടിലാണ് ബൈഡന്‍. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രി തന്റെ വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ബൈഡന്‍ വലിയൊരു കോലാഹലമുണ്ടാക്കി. റഷ്യ ഉക്രെയ്ന് നേരെ ആക്രമണാത്മക ഓപ്ഷനുകള്‍ തിരഞ്ഞെടുത്താല്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് അമേരിക്കയുടെ പല യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്കും അഭിപ്രായ വിത്യാസം ഉണ്ട‌്.

 

ADVERTISEMENT

യൂറോപ്യന്‍ വീക്ഷണം എല്ലായ്പ്പോഴും എന്തുചെയ്യണം, ഏത് സാഹചര്യങ്ങളില്‍ ചെയ്യണം എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായത്തിലാണ്. ഒരു മുതിര്‍ന്ന യൂറോപ്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതുപോലെ, ശിക്ഷ കുറ്റത്തിന് യോജിച്ചതായിരിക്കണം. റഷ്യ ക്രിമിയ പിടിച്ചടക്കിയ ശേഷവും, മോസ്‌കോയ്ക്കെതിരെ ഗുരുതരമായ ഉപരോധങ്ങളുമായി യൂറോപ്യന്‍ യൂണിയന്‍ പ്രതികരിക്കാന്‍ ഏകദേശം ഒരു വര്‍ഷമെടുത്തുവെന്നും പിന്നീട് ജൂലൈയില്‍ ഉക്രെയ്‌നില്‍ റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികള്‍ ഒരു സിവിലിയന്‍ വിമാനമായ എംഎച്ച് 17 വെടിവച്ചിട്ടതാണ് ഇതിന് കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ADVERTISEMENT

അതേസമയം, സഖ്യകക്ഷികള്‍ 2014-നെ അപേക്ഷിച്ച് കൂടുതല്‍ ശക്തമായും വേഗത്തിലും ഒത്തുചേരുന്നുണ്ടെന്നും 30 രാജ്യങ്ങളുടെ നാറ്റോയും 27 രാജ്യങ്ങളുടെ യൂറോപ്യന്‍ യൂണിയനും ഒരുമിച്ചാണെന്നും ബൈഡന്‍ പറയുന്നു. കാര്യമായ ഐക്യം 'സഖ്യത്തിന്റെ ഭാഷയില്‍ പ്രകടമായി' എന്ന് അദ്ദേഹം പറഞ്ഞു. റഷ്യ നയതന്ത്രത്തോട് പ്രതികരിക്കുന്നില്ലെങ്കില്‍ കടുത്ത ഉപരോധങ്ങള്‍ വരും. അവരുടെ ശിക്ഷി കഠിനമായിരിക്കണമെന്ന് എല്ലാവരും സമ്മതിക്കുന്നു, എന്നാല്‍ ചില രാജ്യങ്ങള്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നു, അത്തരം നടപടികള്‍ അമേരിക്കയെക്കാള്‍ യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഉയര്‍ന്ന ഊര്‍ജ വിലയും. യൂറോപ്പിന് ഇപ്പോഴും പ്രകൃതിവാതകത്തിന്റെ 40 ശതമാനവും എണ്ണയുടെ 25 ശതമാനവും റഷ്യയില്‍ നിന്നാണ് ലഭിക്കുന്നത് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ അത് സത്യമാണ്. വിഭജനങ്ങള്‍ യൂറോപ്പിലുടനീളവും, രാജ്യങ്ങള്‍ക്കുള്ളിലും പ്രകടമാണ്.  ഉക്രെയ്‌നിനെയും പോളണ്ടിനെയും മറികടന്ന്, റഷ്യയില്‍ നിന്ന് നേരിട്ട് ജര്‍മ്മനിയിലേക്ക് പോകുന്ന, ഏറെ വിമര്‍ശനവിധേയമായ പുതിയ പ്രകൃതിവാതക പൈപ്പ്‌ലൈനായ നോര്‍ഡ് സ്ട്രീം 2-ല്‍ എന്തുചെയ്യണമെന്നതിനെച്ചൊല്ലി പുതിയ സഖ്യസര്‍ക്കാര്‍ ഭിന്നിച്ചിരിക്കുകയാണ്.

 

ADVERTISEMENT

ഗ്രീസില്‍ നിന്നുള്ള വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക്, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖ അംഗങ്ങളേക്കാള്‍ പൈപ്പ്‌ലൈനിനെ കൂടുതല്‍ വിമര്‍ശിച്ചു, പ്രതിരോധ മന്ത്രി ക്രിസ്റ്റീന്‍ ലാംബ്രെക്റ്റ്, പൈപ്പ്‌ലൈനും ഉക്രെയ്‌നെ ഭീഷണിപ്പെടുത്തുന്ന പ്രതിസന്ധിയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. അവരുടെ പാര്‍ട്ടി നേതാവും ചാന്‍സലറുമായ ഒലാഫ് ഷോള്‍സ്, ചൊവ്വാഴ്ച നാറ്റോ സെക്രട്ടറി ജനറലായ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റഷ്യ ഉക്രെയ്‌നെ ആക്രമിച്ചാല്‍ പൈപ്പ്‌ലൈന്‍ നിര്‍ത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് പറഞ്ഞു.