ന്യൂയോർക്ക് ∙ നിറഞ്ഞ സദസിനു മുന്നിൽ ഗായത്രി നായരുടെ ഭരതനാട്യം അരങ്ങേറ്റം. യോങ്കേഴ്‌സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. കരഘോഷങ്ങളോടെയാണ് ജനങ്ങൾ നൃത്തത്തെ സ്വീകരിച്ചത്. ജൂലൈ 31നു വൈകിട്ട് 2.30ന് വിളക്കുകൊളുത്തി ആരംഭിച്ച്, നാലു മണിക്കൂറിലധികം നീണ്ടു നിന്ന നടന വിസ്മയം കാണികൾക്ക്

ന്യൂയോർക്ക് ∙ നിറഞ്ഞ സദസിനു മുന്നിൽ ഗായത്രി നായരുടെ ഭരതനാട്യം അരങ്ങേറ്റം. യോങ്കേഴ്‌സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. കരഘോഷങ്ങളോടെയാണ് ജനങ്ങൾ നൃത്തത്തെ സ്വീകരിച്ചത്. ജൂലൈ 31നു വൈകിട്ട് 2.30ന് വിളക്കുകൊളുത്തി ആരംഭിച്ച്, നാലു മണിക്കൂറിലധികം നീണ്ടു നിന്ന നടന വിസ്മയം കാണികൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ നിറഞ്ഞ സദസിനു മുന്നിൽ ഗായത്രി നായരുടെ ഭരതനാട്യം അരങ്ങേറ്റം. യോങ്കേഴ്‌സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. കരഘോഷങ്ങളോടെയാണ് ജനങ്ങൾ നൃത്തത്തെ സ്വീകരിച്ചത്. ജൂലൈ 31നു വൈകിട്ട് 2.30ന് വിളക്കുകൊളുത്തി ആരംഭിച്ച്, നാലു മണിക്കൂറിലധികം നീണ്ടു നിന്ന നടന വിസ്മയം കാണികൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ നിറഞ്ഞ സദസിനു മുന്നിൽ ഗായത്രി നായരുടെ ഭരതനാട്യം അരങ്ങേറ്റം. യോങ്കേഴ്‌സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. കരഘോഷങ്ങളോടെയാണ് ജനങ്ങൾ നൃത്തത്തെ സ്വീകരിച്ചത്. ജൂലൈ 31നു വൈകിട്ട് 2.30ന് വിളക്കുകൊളുത്തി ആരംഭിച്ച്, നാലു മണിക്കൂറിലധികം നീണ്ടു നിന്ന നടന വിസ്മയം കാണികൾക്ക് കലാസ്വാദനത്തിന്റെ മഹത്തായ വിരുന്നാണ് നൽകിയത്. ഗണപതി സ്തുതിയോടുകൂടിയായിരുന്നു ‘അരങ്ങേറ്റം’ തുടക്കംകുറിച്ചത്. 'വിജയവസന്തം' രാഗത്തില്‍ 'ആദി' താളത്തില്‍ മായാ രാം മൂർത്തി  ചിട്ടപെടുത്തിയ നൃത്തം നല്ല തുടക്കമായിരുന്നു.

 

ADVERTISEMENT

ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങളായ 'ഭരതനാട്യത്തോടും' 'മോഹിനിയാട്ടത്തോടും അടങ്ങാത്ത അഭിനിവേശം കുട്ടികാലത്തെ പ്രകടിപ്പിച്ചിരുന്ന ഗായത്രി നായർ ഏഴാമത്തെ വയസ്സു മുതല്‍  ഭരതനാട്യ പഠനം പ്രശസ്തയായ ഗുരു ഡോ. നളിനി റാവുവിന്റെ ശിക്ഷണത്തിലും ഒൻപതാം വയസ് മുതല്‍ മോഹിനിയാട്ടം ബിന്ദ്യ ശബരിനാഥിന്റെ ശിക്ഷണത്തിലും അഭ്യസിച്ചു.

 

ബിങ്‌ഹാംപ്ടൺ യൂണിവേഴ്സിറ്റിയിൽ ഇന്റഗ്രേറ്റീവ് ന്യൂറോസെൻസിൽ മൂന്നാം വർഷ  വിദ്യാർഥിനിയാണ് ഗായത്രി നായർ. രഞ്ജിത അയ്യരുടെ ശിക്ഷണത്തിൽ കർണാടിക് മ്യൂസിക്കും അഭ്യസിക്കുന്നു.  എംടിഎ  ജീവനക്കാരനായ അജിത് നായർ പോസ്റ്റൽ സർവീസിൽ ജോലി ചെയ്യുന്ന ഷൈല നായർ ആണ് മാതാപിതാക്കൾ. ഏക സഹോദരൻ വിനയ് നായർ അതിഥികളെ സ്വാഗതം ചെയ്തു.

 

ADVERTISEMENT

ശരീര ഭാഷ കൊണ്ടും ലാളിത്യമാര്‍ന്ന അവതരണ ശൈലി കൊണ്ടും കാണികളില്‍ കലാസ്വാദനത്തിന്റെ നൂതനമായ തലങ്ങള്‍ സൃഷ്ടിക്കുന്ന  ഭരതനാട്യ രൂപത്തിനു ഭാഷയുടെയും വേഷത്തിന്റെയും അതിര്‍വരമ്പുകളില്ലെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന നൃത്തങ്ങളാണ് ഗായത്രി ഓരോന്നായി അവതരിപ്പിച്ചത്. ഭാവമുദ്രകൾ കൂട്ടിച്ചേർത്ത് ആസ്വാദകരിൽ മാസ്മരികതയുടെ അനുഭൂതിയുണ്ടാക്കാൻ ഗായത്രിക്കു കഴിഞ്ഞു.

 

 

ഏറ്റവും ഒടുവില്‍ ഈശ്വരനും ഗുരുവിനും ഓർക്കസ്ട്ര അംഗങ്ങൾക്കും സദസ്സിനും നമസ്‌കാരം അര്‍പ്പിച്ചുകൊണ്ട് നടത്തിയ ‘പരദേവതാ വന്ദനവും, മംഗളവും’ ചെയ്താണ് നൃത്തത്തിന്റെ അരങ്ങേറ്റം സമ്പൂർണ്ണമാക്കിയത്. ആദിതാളത്തിൽ 'രാഗമാലികയിൽ' അജിത് നായർ എഴുതിയ വരികൾക്ക് രഞ്ജിത അയ്യർ സംഗീതം നൽകി ചിട്ടപ്പെടുത്തിയ പരദേവതാ വന്ദനം ഏവരുടെയും പ്രശംസ നേടി.

ADVERTISEMENT

 

പിന്നണിയിൽ പ്രവർത്തിച്ചവർ: ഓടകുഴൽ: രവിചന്ദ്ര കുളുർ, വയലിൻ: ആർ.ബാല സ്കന്ദൻ, ഗാനാലാപനം: രഞ്ജിത അയ്യർ, സംഭാഷണം: അജിത് എൻ  നായർ, ഡോ. നളിനി റാവു,  നട് വാംഗ്  ചെയ്തത് ഗുരുക്കളായ ഡോ. നളിനി റാവുവും, മായാ രാമമൂർത്തിയും. സ്റ്റേജ് ഡെക്കറേഷൻ: സുധാകരൻ പിള്ള ആൻഡ് ടീം. 

 

ന്യൂയോർക്ക് സെന്റർമാരായ ഷെല്ലി മേയറും ആൻഡ്രിയ സ്റ്റുവർട് കസിനും നേരിട്ട് എത്തി  ന്യൂ യോർക്ക് സ്റ്റേറ്റിന്റെ അഗീകാരം പ്രൊക്ലമേഷൻ നൽകി ആദരിച്ചു. യോങ്കേഴ്‌സ് മേയർ മൈക്ക് സ്പാനോയുടെ പ്രതിനിധി എത്തി യോങ്കേഴ്‌സ് സിറ്റിയുടെ അംഗീകാരവും കൈമാറി.