സൂര്യകാന്തിക്കൃഷിയിൽ നേട്ടംകൊയ്യാൻ കർഷകൻ
നിലമ്പൂർ ∙ സൂര്യകാന്തി കൃഷിയിൽ നേട്ടം കൊയ്ത് മണലോടി കോലാർ വീട്ടിൽ ഭാസ്കരൻ. മുതുകാടുള്ള ഒരേക്കർ സ്ഥലത്ത് തെങ്ങിനും വാഴയ്ക്കും ഇടയിലാണ് പച്ചക്കറിക്കൊപ്പം സൂര്യകാന്തിയും കൃഷി ചെയ്തത്. നിലമ്പൂർ പാട്ടുത്സവ നഗരിയിയിൽ നിന്ന് ജനുവരിയിൽ കൗതുകത്തിനാണ് ഹൈബ്രീഡ് വിത്തു വാങ്ങിയത്. വാരം കീറി തടമെടുത്ത് വിത്തു
നിലമ്പൂർ ∙ സൂര്യകാന്തി കൃഷിയിൽ നേട്ടം കൊയ്ത് മണലോടി കോലാർ വീട്ടിൽ ഭാസ്കരൻ. മുതുകാടുള്ള ഒരേക്കർ സ്ഥലത്ത് തെങ്ങിനും വാഴയ്ക്കും ഇടയിലാണ് പച്ചക്കറിക്കൊപ്പം സൂര്യകാന്തിയും കൃഷി ചെയ്തത്. നിലമ്പൂർ പാട്ടുത്സവ നഗരിയിയിൽ നിന്ന് ജനുവരിയിൽ കൗതുകത്തിനാണ് ഹൈബ്രീഡ് വിത്തു വാങ്ങിയത്. വാരം കീറി തടമെടുത്ത് വിത്തു
നിലമ്പൂർ ∙ സൂര്യകാന്തി കൃഷിയിൽ നേട്ടം കൊയ്ത് മണലോടി കോലാർ വീട്ടിൽ ഭാസ്കരൻ. മുതുകാടുള്ള ഒരേക്കർ സ്ഥലത്ത് തെങ്ങിനും വാഴയ്ക്കും ഇടയിലാണ് പച്ചക്കറിക്കൊപ്പം സൂര്യകാന്തിയും കൃഷി ചെയ്തത്. നിലമ്പൂർ പാട്ടുത്സവ നഗരിയിയിൽ നിന്ന് ജനുവരിയിൽ കൗതുകത്തിനാണ് ഹൈബ്രീഡ് വിത്തു വാങ്ങിയത്. വാരം കീറി തടമെടുത്ത് വിത്തു
നിലമ്പൂർ ∙ സൂര്യകാന്തി കൃഷിയിൽ നേട്ടം കൊയ്ത് മണലോടി കോലാർ വീട്ടിൽ ഭാസ്കരൻ. മുതുകാടുള്ള ഒരേക്കർ സ്ഥലത്ത് തെങ്ങിനും വാഴയ്ക്കും ഇടയിലാണ് പച്ചക്കറിക്കൊപ്പം സൂര്യകാന്തിയും കൃഷി ചെയ്തത്.
നിലമ്പൂർ പാട്ടുത്സവ നഗരിയിയിൽ നിന്ന് ജനുവരിയിൽ കൗതുകത്തിനാണ് ഹൈബ്രീഡ് വിത്തു വാങ്ങിയത്. വാരം കീറി തടമെടുത്ത് വിത്തു പാകി. തുള്ളി നനയായി ജലസേചനം നൽകി. ഈ മാസം ആദ്യം പൂവിട്ടു തുടങ്ങി.
വെണ്ട, പാവൽ, കാപ്സിക്കം, പയർ തുടങ്ങിയവയ്ക്കിടയിൽ സൂര്യകാന്തി പൂക്കൾ തലയുയർത്തി നിൽക്കുന്നത് കൗതുകക്കാഴ്ചയാണ്.