കോവിഡ്–19: മാംഗോ സിറ്റിക്ക് നഷ്ടം 200 കോടിയിലേറെ
കോവിഡ് ബാധയ്ക്കിടെ പാലക്കാട് മുതലമടയിലെ മാംഗോ സിറ്റിക്ക് 200 കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. മാർച്ച് പകുതി മുതൽ ഏപ്രിൽ മൂന്നാം വാരം വരെയുള്ള 40 ദിവസത്തിലാണു രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലേക്ക് ഇവിടെനിന്നു മാങ്ങ അയയ്ക്കുന്നത്. 50 മുതൽ 75 ടൺ വരെ മാങ്ങയാണ് ഈ ദിവസങ്ങളിൽ ഉത്തരേന്ത്യൻ
കോവിഡ് ബാധയ്ക്കിടെ പാലക്കാട് മുതലമടയിലെ മാംഗോ സിറ്റിക്ക് 200 കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. മാർച്ച് പകുതി മുതൽ ഏപ്രിൽ മൂന്നാം വാരം വരെയുള്ള 40 ദിവസത്തിലാണു രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലേക്ക് ഇവിടെനിന്നു മാങ്ങ അയയ്ക്കുന്നത്. 50 മുതൽ 75 ടൺ വരെ മാങ്ങയാണ് ഈ ദിവസങ്ങളിൽ ഉത്തരേന്ത്യൻ
കോവിഡ് ബാധയ്ക്കിടെ പാലക്കാട് മുതലമടയിലെ മാംഗോ സിറ്റിക്ക് 200 കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. മാർച്ച് പകുതി മുതൽ ഏപ്രിൽ മൂന്നാം വാരം വരെയുള്ള 40 ദിവസത്തിലാണു രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലേക്ക് ഇവിടെനിന്നു മാങ്ങ അയയ്ക്കുന്നത്. 50 മുതൽ 75 ടൺ വരെ മാങ്ങയാണ് ഈ ദിവസങ്ങളിൽ ഉത്തരേന്ത്യൻ
കോവിഡ് ബാധയ്ക്കിടെ പാലക്കാട് മുതലമടയിലെ മാംഗോ സിറ്റിക്ക് 200 കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മാർച്ച് പകുതി മുതൽ ഏപ്രിൽ മൂന്നാം വാരം വരെയുള്ള 40 ദിവസത്തിലാണു രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലേക്ക് ഇവിടെനിന്നു മാങ്ങ അയയ്ക്കുന്നത്. 50 മുതൽ 75 ടൺ വരെ മാങ്ങയാണ് ഈ ദിവസങ്ങളിൽ ഉത്തരേന്ത്യൻ വിപണിയിലേക്കു പ്രതിദിനം കയറ്റി അയയ്ക്കുക. മാങ്ങ പറിക്കാനും വേർതിരിക്കാനും പായ്ക്കിങ്ങിനുമായി ഇതര സംസ്ഥാന തൊഴിലാളികളെ കിട്ടാനില്ല. വാളയാർ മുതൽ ചെമ്മണാംപതി വരെ 10,000 ഹെക്ടറോളം മാന്തോപ്പുകളുണ്ട്. ഈ തോട്ടങ്ങളിൽ ഇനിയും ആയിരക്കണക്കിനു ടൺ മാങ്ങ പറിക്കാനുണ്ട്. പറിക്കാൻ കഴിയാതായാൽ തോട്ടത്തിൽ തന്നെ നശിച്ചു പോകും.