വീണ്ടും ക്രൂരത. എട്ടു മാസം പ്രായമുള്ള പശുക്കിടാവിന്റെ നട്ടെല്ല് അയൽവാസി തല്ലിയൊടിച്ചെന്നു പരാതി. ഇടുക്കി കട്ടപ്പന മൈലാടുംപാറയിലാണ് ക്രൂരത നടന്നത്. തന്റെ പറമ്പിൽ കയറിയെന്ന പേരിൽ അയൽവാസി കഴിഞ്ഞ രാത്രിയാണ് കിടാവിന്റെ നടു തല്ലിയൊടിച്ചെന്നാണ് മൃഗക്ഷേമപ്രവർത്തകർ പറയുന്നത്. ഇതേത്തുടർന്ന് പശുക്കിടാവിന്

വീണ്ടും ക്രൂരത. എട്ടു മാസം പ്രായമുള്ള പശുക്കിടാവിന്റെ നട്ടെല്ല് അയൽവാസി തല്ലിയൊടിച്ചെന്നു പരാതി. ഇടുക്കി കട്ടപ്പന മൈലാടുംപാറയിലാണ് ക്രൂരത നടന്നത്. തന്റെ പറമ്പിൽ കയറിയെന്ന പേരിൽ അയൽവാസി കഴിഞ്ഞ രാത്രിയാണ് കിടാവിന്റെ നടു തല്ലിയൊടിച്ചെന്നാണ് മൃഗക്ഷേമപ്രവർത്തകർ പറയുന്നത്. ഇതേത്തുടർന്ന് പശുക്കിടാവിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീണ്ടും ക്രൂരത. എട്ടു മാസം പ്രായമുള്ള പശുക്കിടാവിന്റെ നട്ടെല്ല് അയൽവാസി തല്ലിയൊടിച്ചെന്നു പരാതി. ഇടുക്കി കട്ടപ്പന മൈലാടുംപാറയിലാണ് ക്രൂരത നടന്നത്. തന്റെ പറമ്പിൽ കയറിയെന്ന പേരിൽ അയൽവാസി കഴിഞ്ഞ രാത്രിയാണ് കിടാവിന്റെ നടു തല്ലിയൊടിച്ചെന്നാണ് മൃഗക്ഷേമപ്രവർത്തകർ പറയുന്നത്. ഇതേത്തുടർന്ന് പശുക്കിടാവിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീണ്ടും ക്രൂരത. എട്ടു മാസം പ്രായമുള്ള പശുക്കിടാവിന്റെ നട്ടെല്ല് അയൽവാസി തല്ലിയൊടിച്ചെന്നു പരാതി. ഇടുക്കി കട്ടപ്പന മൈലാടുംപാറയിലാണ് ക്രൂരത നടന്നത്. തന്റെ പറമ്പിൽ കയറിയെന്ന പേരിൽ അയൽവാസി കഴിഞ്ഞ രാത്രിയാണ് കിടാവിന്റെ നടു തല്ലിയൊടിച്ചെന്നാണ് മൃഗക്ഷേമപ്രവർത്തകർ പറയുന്നത്. ഇതേത്തുടർന്ന് പശുക്കിടാവിന് എഴുന്നേൽക്കാനോ നടക്കാനോ കഴിയുന്നില്ല. പിൻകാലുകൾ പൂർണമായും തളർന്നിട്ടുണ്ട്. മൃഗക്ഷേമ കൂട്ടായ്മയായ ആനിമൽ റെസ്ക്യൂ ആൻഡ് സപ്പോർട്ട് കേരളയുടെ സമൂഹമാധ്യമ കൂട്ടായ്മയിലാണ് പശുക്കിടാവിന്റെ ദുരവസ്ഥ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. 

വിഡിയോ കാണാം

ADVERTISEMENT

English summary: Cruelty to cattle: Pet lovers seeks action