വിവാദങ്ങൾക്കിടെ സിനിമയിൽ നിന്നും താൽക്കാലിക ഇടവേള എടുത്ത ഷെയ്ൻ യാത്രയിലാണ്. ഇതിനിടെ മഞ്ഞുരുക്കത്തിനും അനുനയ ശ്രമങ്ങള്‍ക്കും സാധ്യത തുറക്കുന്നതിനിടെ സന്തോഷം നിറയുന്ന ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. തന്റെ രസകരമായ ചിത്രം ഇൻസ്റ്റഗ്രാമിലാണ് താരം പങ്കുവച്ചിരിക്കുന്നത്. കിഡ് ക്യാപ്പ് വച്ചുള്ള

വിവാദങ്ങൾക്കിടെ സിനിമയിൽ നിന്നും താൽക്കാലിക ഇടവേള എടുത്ത ഷെയ്ൻ യാത്രയിലാണ്. ഇതിനിടെ മഞ്ഞുരുക്കത്തിനും അനുനയ ശ്രമങ്ങള്‍ക്കും സാധ്യത തുറക്കുന്നതിനിടെ സന്തോഷം നിറയുന്ന ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. തന്റെ രസകരമായ ചിത്രം ഇൻസ്റ്റഗ്രാമിലാണ് താരം പങ്കുവച്ചിരിക്കുന്നത്. കിഡ് ക്യാപ്പ് വച്ചുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാദങ്ങൾക്കിടെ സിനിമയിൽ നിന്നും താൽക്കാലിക ഇടവേള എടുത്ത ഷെയ്ൻ യാത്രയിലാണ്. ഇതിനിടെ മഞ്ഞുരുക്കത്തിനും അനുനയ ശ്രമങ്ങള്‍ക്കും സാധ്യത തുറക്കുന്നതിനിടെ സന്തോഷം നിറയുന്ന ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. തന്റെ രസകരമായ ചിത്രം ഇൻസ്റ്റഗ്രാമിലാണ് താരം പങ്കുവച്ചിരിക്കുന്നത്. കിഡ് ക്യാപ്പ് വച്ചുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാദങ്ങൾക്കിടെ സിനിമയിൽ നിന്നും താൽക്കാലിക ഇടവേള എടുത്ത ഷെയ്ൻ യാത്രയിലാണ്. ഇതിനിടെ മഞ്ഞുരുക്കത്തിനും അനുനയ ശ്രമങ്ങള്‍ക്കും സാധ്യത തുറക്കുന്നതിനിടെ സന്തോഷം നിറയുന്ന ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. തന്റെ രസകരമായ ചിത്രം ഇൻസ്റ്റഗ്രാമിലാണ് താരം പങ്കുവച്ചിരിക്കുന്നത്. കിഡ് ക്യാപ്പ് വച്ചുള്ള തന്റെ ഒരു സെൽഫിയാണ് ഷെയ്ൻ പോസ്റ്റ് ചെയ്തത്. 

 

ADVERTISEMENT

‘വെയിൽ’, ‘കുർബാനി’ എന്നീ ചിത്രങ്ങളിൽ ഷെയ്ൻ സഹകരിക്കുന്നില്ല എന്നും അതിനാൽ ചിത്രീകരണം പൂർത്തിയാക്കാൻ സാധിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിർമാതാക്കൾ പരാതി നൽകിയതാണ് താരത്തിന്റെ വിലക്കിനരികിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്. ഉപേക്ഷിച്ച സിനിമകളിൽ അതിന്‍റെ നഷ്ട പരിഹാരമായി ഏഴ് കോടി രൂപ ഷെയ്ന്‍ നല്‍കണമെന്നും നിർമാതാക്കളുടെ സംഘടന പറഞ്ഞിരുന്നു. അതിനൊപ്പം ഷെയ്ന് വിലക്കേര്‍പ്പെടുത്താനും സംഘടന തീരുമാനിച്ചു. ഈ വിഷയത്തില്‍ അമ്മ സംഘടനക്ക് ഷെയ്ന്‍ നിഗം പരാതി ബോധിപ്പിച്ചിരുന്നു.