അടുത്തടുത്ത ദിവസങ്ങളിൽ ഇർഫാൻ ഖാനെയും ഋഷി കപൂറിനെയും നഷ്ടമായതിന്റെ നടുക്കത്തിലാണ് ബോളിവുഡ്. രക്താർബുദത്തെ തുടർന്ന് മുംബൈയിൽ വച്ചായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. ഹൃദയഭേദകമായ കുറിപ്പാണ് അച്ഛൻ ഋഷി കപൂറിന് മകൾ എഴുതിയത്. റിധിമയുടെ കുറിപ്പ് ആരാധകരെയെല്ലാം കണ്ണീരിലാഴ്ത്തി. തിരിച്ചു വരാൻ കഴിയില്ല അല്ലേ

അടുത്തടുത്ത ദിവസങ്ങളിൽ ഇർഫാൻ ഖാനെയും ഋഷി കപൂറിനെയും നഷ്ടമായതിന്റെ നടുക്കത്തിലാണ് ബോളിവുഡ്. രക്താർബുദത്തെ തുടർന്ന് മുംബൈയിൽ വച്ചായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. ഹൃദയഭേദകമായ കുറിപ്പാണ് അച്ഛൻ ഋഷി കപൂറിന് മകൾ എഴുതിയത്. റിധിമയുടെ കുറിപ്പ് ആരാധകരെയെല്ലാം കണ്ണീരിലാഴ്ത്തി. തിരിച്ചു വരാൻ കഴിയില്ല അല്ലേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്തടുത്ത ദിവസങ്ങളിൽ ഇർഫാൻ ഖാനെയും ഋഷി കപൂറിനെയും നഷ്ടമായതിന്റെ നടുക്കത്തിലാണ് ബോളിവുഡ്. രക്താർബുദത്തെ തുടർന്ന് മുംബൈയിൽ വച്ചായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. ഹൃദയഭേദകമായ കുറിപ്പാണ് അച്ഛൻ ഋഷി കപൂറിന് മകൾ എഴുതിയത്. റിധിമയുടെ കുറിപ്പ് ആരാധകരെയെല്ലാം കണ്ണീരിലാഴ്ത്തി. തിരിച്ചു വരാൻ കഴിയില്ല അല്ലേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്തടുത്ത ദിവസങ്ങളിൽ ഇർഫാൻ ഖാനെയും ഋഷി കപൂറിനെയും നഷ്ടമായതിന്റെ നടുക്കത്തിലാണ് ബോളിവുഡ്. രക്താർബുദത്തെ തുടർന്ന് മുംബൈയിൽ വച്ചായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. ഹൃദയഭേദകമായ കുറിപ്പാണ് അച്ഛൻ ഋഷി കപൂറിന് മകൾ എഴുതിയത്. റിധിമയുടെ കുറിപ്പ് ആരാധകരെയെല്ലാം കണ്ണീരിലാഴ്ത്തി. 

 

ADVERTISEMENT

തിരിച്ചു വരാൻ കഴിയില്ല അല്ലേ പപ്പാ, ഞാൻ നിങ്ങളെ എന്നും മിസ് ചെയ്യും. ഒരുപാട് സ്നേഹിക്കുന്നു പപ്പാ.. ധീരനായ എന്റെ പോരാളിക്ക് നിത്യശാന്തി നേരുകയാണ്. എല്ലാ ദിവസവുമുള്ള ഫെയ്സ്ടൈം കോളുകൾ എനിക്ക് മിസ് ചെയ്യും. ഇനി നമ്മൾ വീണ്ടും കാണുന്നത് വരെ അതെല്ലാം എന്റെ നഷ്ടങ്ങളാണ് പപ്പാ.. എന്നായിരുന്നു റിധിമ സമൂഹ മാധ്യമത്തിൽ കുറിച്ചത്.

 

ADVERTISEMENT

ഡൽഹിയിലാണ് റിധിമ കുടുംബമായി താമസം. ലോക്ഡൗണിലായതോടെ പ്രത്യേക അനുവാദം വാങ്ങി റിധിമ ഇന്നലെ തന്നെ മുംബൈയ്ക്ക് തിരിച്ചിരുന്നു. എനിക്ക് നിങ്ങളെ നഷ്ടമായിരിക്കുന്നു പപ്പാ.. ഗുഡ്ബൈ പറയാനെങ്കിലും ഞാനവിടെ എത്തുമെന്നും അവർ കുറിച്ചിരുന്നു.