കാൾ ഓഫ് ഡ്യൂട്ടി കളിക്കാൻ കേറിയ രണ്ട് മലയാളികൾക്ക് കൂട്ടായി കിട്ടിയത് സിനിമാതാരത്തെ എന്നു പ്രചരിച്ച വിഡിയോയിലെ സിനിമാതാരം വ്യാജൻ. ശ്രീനാഥ് ഭാസി മൊബൈൽ ഗെയിം കളിക്കാൻ എത്തിയപ്പോൾ എന്ന രീതിയിൽ പ്രചരിച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാല്‍ സംസാരിച്ചുകൊണ്ടിരുന്നത് ശ്രീനാഥ് ഭാസിയല്ലെന്നും അദ്ദേഹത്തിന്റെ ശബ്ദത്തിനോട് സാമ്യമുള്ള മറ്റൊരാളായിരുന്നുവെന്നും പിന്നീട് ഇവർ തന്നെ വ്യക്തമാക്കി.

കാൾ ഓഫ് ഡ്യൂട്ടി കളിക്കാൻ കേറിയ രണ്ട് മലയാളികൾക്ക് കൂട്ടായി കിട്ടിയത് സിനിമാതാരത്തെ എന്നു പ്രചരിച്ച വിഡിയോയിലെ സിനിമാതാരം വ്യാജൻ. ശ്രീനാഥ് ഭാസി മൊബൈൽ ഗെയിം കളിക്കാൻ എത്തിയപ്പോൾ എന്ന രീതിയിൽ പ്രചരിച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാല്‍ സംസാരിച്ചുകൊണ്ടിരുന്നത് ശ്രീനാഥ് ഭാസിയല്ലെന്നും അദ്ദേഹത്തിന്റെ ശബ്ദത്തിനോട് സാമ്യമുള്ള മറ്റൊരാളായിരുന്നുവെന്നും പിന്നീട് ഇവർ തന്നെ വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൾ ഓഫ് ഡ്യൂട്ടി കളിക്കാൻ കേറിയ രണ്ട് മലയാളികൾക്ക് കൂട്ടായി കിട്ടിയത് സിനിമാതാരത്തെ എന്നു പ്രചരിച്ച വിഡിയോയിലെ സിനിമാതാരം വ്യാജൻ. ശ്രീനാഥ് ഭാസി മൊബൈൽ ഗെയിം കളിക്കാൻ എത്തിയപ്പോൾ എന്ന രീതിയിൽ പ്രചരിച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാല്‍ സംസാരിച്ചുകൊണ്ടിരുന്നത് ശ്രീനാഥ് ഭാസിയല്ലെന്നും അദ്ദേഹത്തിന്റെ ശബ്ദത്തിനോട് സാമ്യമുള്ള മറ്റൊരാളായിരുന്നുവെന്നും പിന്നീട് ഇവർ തന്നെ വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൾ ഓഫ് ഡ്യൂട്ടി കളിക്കാൻ കേറിയ രണ്ട് മലയാളികൾക്ക് കൂട്ടായി കിട്ടിയത് സിനിമാതാരത്തെ എന്നു പ്രചരിച്ച വിഡിയോയിലെ ‘സിനിമാതാരം’ വ്യാജൻ. ശ്രീനാഥ് ഭാസി മൊബൈൽ ഗെയിം കളിക്കാൻ എത്തിയപ്പോൾ എന്ന രീതിയിൽ പ്രചരിച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാല്‍ വിഡിയോയിൽ സംസാരിച്ചുകൊണ്ടിരുന്നത് ശ്രീനാഥ് ഭാസിയല്ലെന്നും അദ്ദേഹത്തിന്റെ ശബ്ദത്തിനോട് സാമ്യമുള്ള മറ്റൊരാളായിരുന്നുവെന്നും പിന്നീട് ഈ വിഡിയോ അപ്‌ലോഡ് ചെയ്ത യുവാക്കൾ തന്നെ വ്യക്തമാക്കി.  

 

ADVERTISEMENT

ശ്രീ എന്നാണ് പേര് പറഞ്ഞ് പരിചയപ്പെടുത്തിയതെങ്കിലും ശബ്ദം കേട്ടപ്പോൾ ഇതേതോ സിനിമാതാരത്തിന്റേത് പോലുണ്ടെന്ന് യുവാക്കൾ ഉറപ്പിക്കുകയായിരുന്നു.  ഭാസിയുടേതെന്നു പറയപ്പെടുന്ന ഇവരുടെ സംഭാഷണം അടങ്ങിയ ഗെയിമിങ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പെട്ടന്നു തന്നെ വൈറലായി. ലൂസിഫർ ഏസ് എന്ന യൂട്യൂബ് ചാനലിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്.