ശ്രീദേവിക്ക് ശേഷം ഹിന്ദി സിനിമയില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി താനെന്ന് സ്വയം പ്രഖ്യാപിച്ച് നടി കങ്കണ റണൗട്ട്. കങ്കണയും മാധവനും പ്രധാന വേഷത്തില്‍ എത്തിയ തനു വെഡ്‌സ് മനു എന്ന ചിത്രം പുറത്തിറങ്ങിയിട്ട് 10 വർഷം തികയുന്ന വേളയിലാണ് നടിയുടെ പ്രസ്താവന. കങ്കണയുടെ കരിയറില്‍ തന്നെ പുതിയ വഴിതുറക്കാന്‍

ശ്രീദേവിക്ക് ശേഷം ഹിന്ദി സിനിമയില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി താനെന്ന് സ്വയം പ്രഖ്യാപിച്ച് നടി കങ്കണ റണൗട്ട്. കങ്കണയും മാധവനും പ്രധാന വേഷത്തില്‍ എത്തിയ തനു വെഡ്‌സ് മനു എന്ന ചിത്രം പുറത്തിറങ്ങിയിട്ട് 10 വർഷം തികയുന്ന വേളയിലാണ് നടിയുടെ പ്രസ്താവന. കങ്കണയുടെ കരിയറില്‍ തന്നെ പുതിയ വഴിതുറക്കാന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീദേവിക്ക് ശേഷം ഹിന്ദി സിനിമയില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി താനെന്ന് സ്വയം പ്രഖ്യാപിച്ച് നടി കങ്കണ റണൗട്ട്. കങ്കണയും മാധവനും പ്രധാന വേഷത്തില്‍ എത്തിയ തനു വെഡ്‌സ് മനു എന്ന ചിത്രം പുറത്തിറങ്ങിയിട്ട് 10 വർഷം തികയുന്ന വേളയിലാണ് നടിയുടെ പ്രസ്താവന. കങ്കണയുടെ കരിയറില്‍ തന്നെ പുതിയ വഴിതുറക്കാന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീദേവിക്ക് ശേഷം ഹിന്ദി സിനിമയില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി താനെന്ന് സ്വയം പ്രഖ്യാപിച്ച് നടി കങ്കണ റണൗട്ട്. കങ്കണയും മാധവനും പ്രധാന വേഷത്തില്‍ എത്തിയ തനു വെഡ്‌സ് മനു എന്ന ചിത്രം പുറത്തിറങ്ങിയിട്ട് 10 വർഷം തികയുന്ന വേളയിലാണ് നടിയുടെ പ്രസ്താവന. കങ്കണയുടെ കരിയറില്‍ തന്നെ പുതിയ വഴിതുറക്കാന്‍ സഹായിച്ച ചിത്രമാണ് തനു വെഡ്സ് മനു. 

 

ADVERTISEMENT

‘മൂര്‍ച്ചയേറിയ കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന എന്റെ കരിയർ മാറ്റിമറിച്ചത് ഈ സിനിമയാണ്. ഈ ചിത്രത്തിനൊപ്പം ഞാന്‍ മുഖ്യധാരയിലേക്കെത്തി.  അതും കോമഡിയുമായി. ക്വീന്‍, ഡട്ടോ സിനിമകളിൽ കുറച്ചുകൂടി ശക്തമായി ഹാസ്യം ചെയ്തു. ഇതോടെ ശ്രീദേവി ജിക്കു ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നായികയായി ഞാന്‍ മാറി.’–കങ്കണ കുറിച്ചു. 

 

ADVERTISEMENT

ഇതാദ്യമായല്ല താരം സ്വയം പ്രശംസയുമായി എത്തുന്നത്.ലോകത്തില്‍ തന്നേക്കാള്‍ കഴിവുറ്റ മറ്റൊരു നടിയില്ലെന്ന് താരം പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. അന്ന് ഹോളിവുഡ് നടി മെറിൽ സ്ട്രീപ്പിനോടായിരുന്നു നടിയുടെ താരതമ്യം.