മലയാളത്തിന്റെ ചിരിയുടെ മുഖമായിരുന്ന നടൻ കെ.ടി. സുബ്രഹ്മണ്യൻ എന്ന കെ.ടി.എസ്.പടന്നയിൽ വിടവാങ്ങി. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയാണ് അദ്ദേഹം പ്രേക്ഷകർക്കു പ്രിയങ്കരനായത്. അവസാനകാലത്തും അഭിനയത്തോട് അടങ്ങാത്ത ആവേശമായിരുന്നു പടന്നയിലിന്.

മലയാളത്തിന്റെ ചിരിയുടെ മുഖമായിരുന്ന നടൻ കെ.ടി. സുബ്രഹ്മണ്യൻ എന്ന കെ.ടി.എസ്.പടന്നയിൽ വിടവാങ്ങി. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയാണ് അദ്ദേഹം പ്രേക്ഷകർക്കു പ്രിയങ്കരനായത്. അവസാനകാലത്തും അഭിനയത്തോട് അടങ്ങാത്ത ആവേശമായിരുന്നു പടന്നയിലിന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ ചിരിയുടെ മുഖമായിരുന്ന നടൻ കെ.ടി. സുബ്രഹ്മണ്യൻ എന്ന കെ.ടി.എസ്.പടന്നയിൽ വിടവാങ്ങി. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയാണ് അദ്ദേഹം പ്രേക്ഷകർക്കു പ്രിയങ്കരനായത്. അവസാനകാലത്തും അഭിനയത്തോട് അടങ്ങാത്ത ആവേശമായിരുന്നു പടന്നയിലിന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ ചിരിയുടെ മുഖമായിരുന്ന നടൻ കെ.ടി. സുബ്രഹ്മണ്യൻ എന്ന കെ.ടി.എസ്.പടന്നയിൽ വിടവാങ്ങി. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയാണ് അദ്ദേഹം പ്രേക്ഷകർക്കു പ്രിയങ്കരനായത്. അവസാനകാലത്തും അഭിനയത്തോട് അടങ്ങാത്ത ആവേശമായിരുന്നു പടന്നയിലിന്. 

 

ADVERTISEMENT

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത മരട് സിനിമയിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്. ഇപ്പോഴിതാ മരട് സിനിമയിൽ നിന്നുള്ള അദ്ദേഹത്തിന്റെ രംഗങ്ങൾ അണിയറപ്രവര്‍ത്തകർ പുറത്തുവിട്ടിരിക്കുന്നു.

 

ADVERTISEMENT

‘ഷൂട്ടിനു വരുമ്പോഴൊക്കെ നല്ല എനർജറ്റിക്ക് ആയിരുന്നു. എല്ലാവരോടും തമാശയൊക്കെ പറഞ്ഞ് രസകരമായിരുന്നു അദ്ദേഹത്തിനൊപ്പമുള്ള അനുഭവം. രണ്ട് മാസങ്ങൾക്കു മുമ്പ് ഡബ്ബിങിനും വന്നിരുന്നു. പോൾ എന്നായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്.വിജയകുമാരി ചേച്ചിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിച്ചത്’. കണ്ണൻ താമരക്കുളം പറയുന്നു.