മലയാളത്തിന്റെ പ്രിയ നടൻ മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മെഗാ സ്റ്റാർ മമ്മൂട്ടി. എന്റെ സൂപ്പർസ്റ്റാറിനു പിറന്നാള്‍ ആശംസകൾ എന്ന കുറിപ്പോടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. സിനിമയിൽ വരുന്നതിനു മുമ്പ് മമ്മൂട്ടി ഏറെ ആരാധിച്ചിരുന്ന നടനാണ് മധു. പല അഭിമുഖങ്ങളിലും മമ്മൂട്ടി ഇക്കാര്യം

മലയാളത്തിന്റെ പ്രിയ നടൻ മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മെഗാ സ്റ്റാർ മമ്മൂട്ടി. എന്റെ സൂപ്പർസ്റ്റാറിനു പിറന്നാള്‍ ആശംസകൾ എന്ന കുറിപ്പോടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. സിനിമയിൽ വരുന്നതിനു മുമ്പ് മമ്മൂട്ടി ഏറെ ആരാധിച്ചിരുന്ന നടനാണ് മധു. പല അഭിമുഖങ്ങളിലും മമ്മൂട്ടി ഇക്കാര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ പ്രിയ നടൻ മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മെഗാ സ്റ്റാർ മമ്മൂട്ടി. എന്റെ സൂപ്പർസ്റ്റാറിനു പിറന്നാള്‍ ആശംസകൾ എന്ന കുറിപ്പോടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. സിനിമയിൽ വരുന്നതിനു മുമ്പ് മമ്മൂട്ടി ഏറെ ആരാധിച്ചിരുന്ന നടനാണ് മധു. പല അഭിമുഖങ്ങളിലും മമ്മൂട്ടി ഇക്കാര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ പ്രിയ നടൻ മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മെഗാ സ്റ്റാർ മമ്മൂട്ടി. എന്റെ സൂപ്പർസ്റ്റാറിനു പിറന്നാള്‍ ആശംസകൾ എന്ന കുറിപ്പോടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. സിനിമയിൽ വരുന്നതിനു മുമ്പ് തന്നെ മമ്മൂട്ടി ഏറെ ആരാധിച്ചിരുന്ന നടനാണ് മധു. പല അഭിമുഖങ്ങളിലും മമ്മൂട്ടി ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്.

 

ADVERTISEMENT

ജീവിതത്തിൽ താൻ കണ്ട ഒരേയൊരു സൂപ്പർസ്റ്റാർ മധുവാണെന്നും കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ വിലാസത്തിലേയ്ക്ക് കത്തെഴുതി അയച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.  

 

ADVERTISEMENT

മലയാള സിനിമയുടെ കാരണവരായ മധുവിന്റെ എണ്‍പത്തിയൊന്‍പതാം പിറന്നാള്‍ കൂടിയാണിത്. നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ തലമുറകളുടെ മനസില്‍ സ്ഥാനം നേടിയ മഹാനടൻ. കോവിഡ് കാലം തുടങ്ങിയതുമുതല്‍ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടില്‍ സ്വയംപ്രഖ്യാപിത ക്വാറന്റീനിലായിരുന്നു അദ്ദേഹം. 

 

ADVERTISEMENT

ഇക്കാലത്ത് താന്‍ അഭിനയിച്ചതും കാണാത്തതുമായ മുപ്പതുശതമാനത്തിലേറെ  ചിത്രങ്ങള്‍ വീണ്ടും കണ്ടു. നീണ്ട ഇടവേളയ്ക്കുശേഷം മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലേയ്ക്ക്.