കുഴിമന്തിയെന്ന പേര് നിരോധിക്കണമെന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. ഒരു ദിവസത്തേക്ക് കേരളത്തിന്റെ ഏകാധിപതിയാക്കിയാൽ താൻ ആദ്യം ചെയ്യുക കുഴിമന്തിയെന്ന പേര് നിരോധിക്കുകയാകുമെന്നും മലയാള ഭാഷയെ മാലിന്യത്തിൽ നിന്നും മോചിപ്പിക്കാനുള്ള നടപടിയായി ഇതിനെ കണ്ടാൽ മതിയെന്നും ശ്രീരാമൻ

കുഴിമന്തിയെന്ന പേര് നിരോധിക്കണമെന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. ഒരു ദിവസത്തേക്ക് കേരളത്തിന്റെ ഏകാധിപതിയാക്കിയാൽ താൻ ആദ്യം ചെയ്യുക കുഴിമന്തിയെന്ന പേര് നിരോധിക്കുകയാകുമെന്നും മലയാള ഭാഷയെ മാലിന്യത്തിൽ നിന്നും മോചിപ്പിക്കാനുള്ള നടപടിയായി ഇതിനെ കണ്ടാൽ മതിയെന്നും ശ്രീരാമൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഴിമന്തിയെന്ന പേര് നിരോധിക്കണമെന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. ഒരു ദിവസത്തേക്ക് കേരളത്തിന്റെ ഏകാധിപതിയാക്കിയാൽ താൻ ആദ്യം ചെയ്യുക കുഴിമന്തിയെന്ന പേര് നിരോധിക്കുകയാകുമെന്നും മലയാള ഭാഷയെ മാലിന്യത്തിൽ നിന്നും മോചിപ്പിക്കാനുള്ള നടപടിയായി ഇതിനെ കണ്ടാൽ മതിയെന്നും ശ്രീരാമൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഴിമന്തിയെന്ന പേര് നിരോധിക്കണമെന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. ഒരു ദിവസത്തേക്ക് കേരളത്തിന്റെ ഏകാധിപതിയാക്കിയാൽ താൻ ആദ്യം ചെയ്യുക കുഴിമന്തിയെന്ന പേര് നിരോധിക്കുകയാകുമെന്നും മലയാള ഭാഷയെ മാലിന്യത്തിൽ നിന്നും മോചിപ്പിക്കാനുള്ള നടപടിയായി ഇതിനെ കണ്ടാൽ മതിയെന്നും ശ്രീരാമൻ പറഞ്ഞു.

 

ADVERTISEMENT

ശ്രീരാമന്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വലിയ ചർച്ചകൾ തന്നെ സമൂഹമാധ്യമങ്ങളിൽ വഴിവച്ചു.നടനെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് പ്രതികരണങ്ങൾ. ഭക്ഷണപ്രേമികൾക്ക് ശ്രീരാമന്റെ അഭിപ്രായം ‘ദഹിക്കാത്ത’ മട്ടാണ്. അവർ വിഷയത്തിൽ പ്രതികൂലമായാണ് പ്രതികരിക്കുന്നത്. 

 

ADVERTISEMENT

ശ്രീരാമന്റെ കുറിപ്പ് ഇങ്ങനെ: ‘‘ഒരു ദിവസത്തേക്ക്‌ എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാൽ ഞാൻ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും. മലയാള ഭാഷയെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത്.പറയരുത്, കേൾക്കരുത്, കാണരുത് കുഴി മന്തി. ’’