നടൻ കൊച്ചുപ്രേമന് ആദരാഞ്ജലികൾ അർപ്പിച്ച് സാംസ്കാരിക ലോകം. നാടിന്റെ നാനാതുറകളിൽ നിന്നുള്ളവർ ഇപ്പോഴും അന്തിമോപചാരം അർപ്പിക്കാനായി അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. മികച്ച മനുഷ്യസ്നേഹിയെയും നടനെയുമാണ് നഷ്ടപ്പെട്ടതെന്ന് സഹപ്രവർത്തകർ പറയുന്നു.

നടൻ കൊച്ചുപ്രേമന് ആദരാഞ്ജലികൾ അർപ്പിച്ച് സാംസ്കാരിക ലോകം. നാടിന്റെ നാനാതുറകളിൽ നിന്നുള്ളവർ ഇപ്പോഴും അന്തിമോപചാരം അർപ്പിക്കാനായി അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. മികച്ച മനുഷ്യസ്നേഹിയെയും നടനെയുമാണ് നഷ്ടപ്പെട്ടതെന്ന് സഹപ്രവർത്തകർ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ കൊച്ചുപ്രേമന് ആദരാഞ്ജലികൾ അർപ്പിച്ച് സാംസ്കാരിക ലോകം. നാടിന്റെ നാനാതുറകളിൽ നിന്നുള്ളവർ ഇപ്പോഴും അന്തിമോപചാരം അർപ്പിക്കാനായി അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. മികച്ച മനുഷ്യസ്നേഹിയെയും നടനെയുമാണ് നഷ്ടപ്പെട്ടതെന്ന് സഹപ്രവർത്തകർ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ കൊച്ചുപ്രേമന് ആദരാഞ്ജലികൾ അർപ്പിച്ച് സാംസ്കാരിക ലോകം. നാടിന്റെ നാനാതുറകളിൽ നിന്നുള്ളവർ ഇപ്പോഴും അന്തിമോപചാരം അർപ്പിക്കാനായി അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. മികച്ച മനുഷ്യസ്നേഹിയെയും നടനെയുമാണ് നഷ്ടപ്പെട്ടതെന്ന് സഹപ്രവർത്തകർ പറയുന്നു. 

 

ADVERTISEMENT

കൊച്ചുപ്രേമന്റെ സംസ്കാരം ഡിസംബർ 4 ന് തൈക്കാട് ശാന്തികവാടത്തിൽ നടത്തും. ഭൗതികദ്ദേഹം തിരുവനന്തപുരം വലിയവിളയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചിരുന്നു. അതിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ ഭാരത് ഭവനിലേക്ക് കൊണ്ടുപോയി.

 

ADVERTISEMENT

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി.ആർ. അനിലും ഭൗതികദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു. 

 

ADVERTISEMENT

സിനിമയിലും പുറത്തുമുള്ളവരെ ഞെട്ടിച്ചാണ് നടൻ കൊച്ചുപ്രേമന്റെ അപ്രതീക്ഷിത വിയോഗവാർത്ത പുറത്തുവന്നത്. അഭിനയരംഗത്ത് സജീവമായിരിക്കെയാണ് പൊടുന്നനെയുള്ള മരണം. ശ്വാസകോശരോഗത്തിന് ചികില്‍സയിലായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായതോടെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.