ഓസ്കര്‍ നേടിയ ‘നാട്ടു നാട്ടു’ പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന യുക്രെയ്‌ൻ സൈന്യത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യഥാർഥ പാട്ടിലെ രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും ചുവടുകളെ അനുകരിക്കുകയാണ് സംഘം. വിഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. മികച്ച രീതിയിലാണ് ദൃശ്യങ്ങൾ

ഓസ്കര്‍ നേടിയ ‘നാട്ടു നാട്ടു’ പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന യുക്രെയ്‌ൻ സൈന്യത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യഥാർഥ പാട്ടിലെ രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും ചുവടുകളെ അനുകരിക്കുകയാണ് സംഘം. വിഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. മികച്ച രീതിയിലാണ് ദൃശ്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്കര്‍ നേടിയ ‘നാട്ടു നാട്ടു’ പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന യുക്രെയ്‌ൻ സൈന്യത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യഥാർഥ പാട്ടിലെ രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും ചുവടുകളെ അനുകരിക്കുകയാണ് സംഘം. വിഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. മികച്ച രീതിയിലാണ് ദൃശ്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്കര്‍ നേടിയ ‘നാട്ടു നാട്ടു’ പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന യുക്രെയ്‌ൻ സൈന്യത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യഥാർഥ പാട്ടിലെ രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും ചുവടുകളെ അനുകരിക്കുകയാണ് സംഘം. വിഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. മികച്ച രീതിയിലാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. 

 

ADVERTISEMENT

പാട്ടിന്റെ വരികള്‍ പൂര്‍ണമായി മാറ്റിയിട്ടുണ്ട്. ചില രംഗങ്ങളിലും വ്യത്യാസം വരുത്തിയതായി കാണാം. എന്നാല്‍ ആവേശമൊട്ടും ചോരാതെയാണ് യുക്രെയ്ൻ സൈന്യം ‘നാട്ടു നാട്ടു’വിനൊപ്പം ചുവടുവയ്ക്കുന്നത്. പാട്ടിന്റെ യാഥാര്‍ഥ രംഗം ചിത്രീകരിച്ചത് യുക്രെയ്ന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുൻപിലാണ്.

 

ADVERTISEMENT

എം.എം.കീരവാണിയുടെ ചടുലമായ ഈണവും രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും തകർപ്പൻ ചുവടുകളും കൊണ്ട് ലോകോത്തര ശ്രദ്ധ നേടിയതാണ് രാജമൗലി ചിത്രം ആർആർആറിലെ ‘നാട്ടു നാട്ടു’. ചന്ദ്രബോസിന്റേതാണു വരികൾ. ഒറിജിനൽ സോങ് വിഭാഗത്തിലായിരുന്നു ‘നാട്ടു നാട്ടു’വിന്റെ ഓസ്കര്‍ നേട്ടം.