മുംബൈ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 76% ഓഹരിപങ്കാളിത്തമുള്ള ക്രെഡിറ്റ് കാർഡ് കമ്പനിയായ എസ്ബിഐ കാർഡ്സ് ആൻഡ് പേയ്മെന്റ്സിന് ഓഹരി വിൽപന നടത്തി മൂലധാനം സമാഹരിക്കാൻ അനുമതി. 6000 കോടിയിലേറെ രൂപ സമാഹരിക്കാനുള്ള ആദ്യ ഓഹരി വിൽപനയ്ക്കാണ്(ഐപിഒ) വിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’യുടെ അനുമതി. എസ്ബിഐയും 24%

മുംബൈ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 76% ഓഹരിപങ്കാളിത്തമുള്ള ക്രെഡിറ്റ് കാർഡ് കമ്പനിയായ എസ്ബിഐ കാർഡ്സ് ആൻഡ് പേയ്മെന്റ്സിന് ഓഹരി വിൽപന നടത്തി മൂലധാനം സമാഹരിക്കാൻ അനുമതി. 6000 കോടിയിലേറെ രൂപ സമാഹരിക്കാനുള്ള ആദ്യ ഓഹരി വിൽപനയ്ക്കാണ്(ഐപിഒ) വിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’യുടെ അനുമതി. എസ്ബിഐയും 24%

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 76% ഓഹരിപങ്കാളിത്തമുള്ള ക്രെഡിറ്റ് കാർഡ് കമ്പനിയായ എസ്ബിഐ കാർഡ്സ് ആൻഡ് പേയ്മെന്റ്സിന് ഓഹരി വിൽപന നടത്തി മൂലധാനം സമാഹരിക്കാൻ അനുമതി. 6000 കോടിയിലേറെ രൂപ സമാഹരിക്കാനുള്ള ആദ്യ ഓഹരി വിൽപനയ്ക്കാണ്(ഐപിഒ) വിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’യുടെ അനുമതി. എസ്ബിഐയും 24%

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
മുംബൈ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 76% ഓഹരിപങ്കാളിത്തമുള്ള ക്രെഡിറ്റ് കാർഡ് കമ്പനിയായ എസ്ബിഐ കാർഡ്സ് ആൻഡ് പേയ്മെന്റ്സിന് ഓഹരി വിൽപന നടത്തി മൂലധാനം സമാഹരിക്കാൻ അനുമതി. 6000 കോടിയിലേറെ രൂപ സമാഹരിക്കാനുള്ള ആദ്യ ഓഹരി വിൽപനയ്ക്കാണ്(ഐപിഒ) വിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’യുടെ അനുമതി. എസ്ബിഐയും 24% ഓഹരിപങ്കാളിത്തമുള്ള കാർലൈൽ ഗ്രൂപ്പും കൈവശമുള്ള ഓഹരികളിൽ ഓരോ പങ്ക് വിൽക്കുന്നതോടൊപ്പം, 500 കോടി രൂപയുടെ പുതിയ ഓഹരികളും പുറപ്പെടുവിക്കും.