മുംബൈ∙ കിട്ടാക്കടവിവാദത്തിൽപ്പെട്ട ദിവാൻ ഹൗസിങ് ഫിനാൻസിന് 3688.58 കോടി രൂപ വായ്പ നൽകിയതിൽ തട്ടിപ്പു നടന്നിട്ടുണ്ടെന്ന് പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) റിസർവ് ബാങ്കിനെ അറിയിച്ചു. മുംബൈയിലെ ലാർജ് കോർപറേറ്റ് ശാഖയിലാണു തട്ടിപ്പുണ്ടായത്. ഇന്നലെ ഓഹരിവിപണിയിൽ ബാങ്കിന്റെ ഓഹരിവില 5.5% ഇടിവു നേരിട്ടു.

മുംബൈ∙ കിട്ടാക്കടവിവാദത്തിൽപ്പെട്ട ദിവാൻ ഹൗസിങ് ഫിനാൻസിന് 3688.58 കോടി രൂപ വായ്പ നൽകിയതിൽ തട്ടിപ്പു നടന്നിട്ടുണ്ടെന്ന് പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) റിസർവ് ബാങ്കിനെ അറിയിച്ചു. മുംബൈയിലെ ലാർജ് കോർപറേറ്റ് ശാഖയിലാണു തട്ടിപ്പുണ്ടായത്. ഇന്നലെ ഓഹരിവിപണിയിൽ ബാങ്കിന്റെ ഓഹരിവില 5.5% ഇടിവു നേരിട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ കിട്ടാക്കടവിവാദത്തിൽപ്പെട്ട ദിവാൻ ഹൗസിങ് ഫിനാൻസിന് 3688.58 കോടി രൂപ വായ്പ നൽകിയതിൽ തട്ടിപ്പു നടന്നിട്ടുണ്ടെന്ന് പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) റിസർവ് ബാങ്കിനെ അറിയിച്ചു. മുംബൈയിലെ ലാർജ് കോർപറേറ്റ് ശാഖയിലാണു തട്ടിപ്പുണ്ടായത്. ഇന്നലെ ഓഹരിവിപണിയിൽ ബാങ്കിന്റെ ഓഹരിവില 5.5% ഇടിവു നേരിട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
മുംബൈ∙ കിട്ടാക്കടവിവാദത്തിൽപ്പെട്ട ദിവാൻ ഹൗസിങ് ഫിനാൻസിന് 3688.58 കോടി രൂപ വായ്പ നൽകിയതിൽ തട്ടിപ്പു നടന്നിട്ടുണ്ടെന്ന് പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) റിസർവ് ബാങ്കിനെ അറിയിച്ചു. മുംബൈയിലെ ലാർജ് കോർപറേറ്റ് ശാഖയിലാണു തട്ടിപ്പുണ്ടായത്. ഇന്നലെ ഓഹരിവിപണിയിൽ ബാങ്കിന്റെ ഓഹരിവില 5.5% ഇടിവു നേരിട്ടു.