തിരുവനന്തപുരം: സിമന്റ് കമ്പനികൾ അന്യായ വിലവർധന പിൻവലിക്കണമെന്ന് മന്ത്രി ഇ.പി.ജയരാജൻ. പകൽക്കൊള്ള അനുവദിക്കില്ല. സിമന്റ് വില 425 രൂപയിൽ നിന്നാണു 490 ആക്കിയത്. ഡീലർമാർക്കു നൽകിയിരുന്ന ഡിസ്കൗണ്ട് നിർത്തി. വിൽപന കുറഞ്ഞപ്പോൾ ലാഭം വർധിപ്പിക്കാനുള്ള ഗൂഢ നീക്കമാണ് ഇതിനു പിന്നിൽ. പൊതുമേഖലയിലെ മലബാർ,

തിരുവനന്തപുരം: സിമന്റ് കമ്പനികൾ അന്യായ വിലവർധന പിൻവലിക്കണമെന്ന് മന്ത്രി ഇ.പി.ജയരാജൻ. പകൽക്കൊള്ള അനുവദിക്കില്ല. സിമന്റ് വില 425 രൂപയിൽ നിന്നാണു 490 ആക്കിയത്. ഡീലർമാർക്കു നൽകിയിരുന്ന ഡിസ്കൗണ്ട് നിർത്തി. വിൽപന കുറഞ്ഞപ്പോൾ ലാഭം വർധിപ്പിക്കാനുള്ള ഗൂഢ നീക്കമാണ് ഇതിനു പിന്നിൽ. പൊതുമേഖലയിലെ മലബാർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം: സിമന്റ് കമ്പനികൾ അന്യായ വിലവർധന പിൻവലിക്കണമെന്ന് മന്ത്രി ഇ.പി.ജയരാജൻ. പകൽക്കൊള്ള അനുവദിക്കില്ല. സിമന്റ് വില 425 രൂപയിൽ നിന്നാണു 490 ആക്കിയത്. ഡീലർമാർക്കു നൽകിയിരുന്ന ഡിസ്കൗണ്ട് നിർത്തി. വിൽപന കുറഞ്ഞപ്പോൾ ലാഭം വർധിപ്പിക്കാനുള്ള ഗൂഢ നീക്കമാണ് ഇതിനു പിന്നിൽ. പൊതുമേഖലയിലെ മലബാർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
തിരുവനന്തപുരം: സിമന്റ് കമ്പനികൾ അന്യായ വിലവർധന പിൻവലിക്കണമെന്ന് മന്ത്രി ഇ.പി.ജയരാജൻ. പകൽക്കൊള്ള അനുവദിക്കില്ല. സിമന്റ് വില 425 രൂപയിൽ നിന്നാണു 490 ആക്കിയത്. ഡീലർമാർക്കു നൽകിയിരുന്ന ഡിസ്കൗണ്ട് നിർത്തി. വിൽപന കുറഞ്ഞപ്പോൾ ലാഭം വർധിപ്പിക്കാനുള്ള ഗൂഢ നീക്കമാണ് ഇതിനു പിന്നിൽ. പൊതുമേഖലയിലെ മലബാർ, ട്രാവൻകൂർ സിമന്റ് കമ്പനികളിലെ ഉൽപാദനം പരമാവധി വർധിപ്പിക്കും. ആവശ്യമെങ്കിൽ ഇറക്കുമതി ചെയ്യുമെന്നും മന്ത്രി പറഞ്ഞു.