ന്യൂഡൽഹി∙ 16000 കോടി രൂപ ചെലവിട്ട് ഓഹരികൾ തിരികെ വാങ്ങാനുള്ള ഐടി കമ്പനിയായ ടിസിഎസിന്റെ(ടാറ്റ കൺസൽറ്റൻസി സർവീസസ്) പദ്ധതിക്ക് ഓഹരി ഉടമകൾ അനുമതി നൽകി. ഓഹരിയൊന്നിന് 3000 രൂപ നിരക്കിൽ 5.33 കോടി ഓഹരികൾ തിരികെ വാങ്ങും(ഷെയർ ബൈ ബാക്ക്). ഓഹരികൾ മടക്കിവാങ്ങുന്ന നടപടിയുടെ അടിസ്ഥാന തീയതി 28 ആണ്.

ന്യൂഡൽഹി∙ 16000 കോടി രൂപ ചെലവിട്ട് ഓഹരികൾ തിരികെ വാങ്ങാനുള്ള ഐടി കമ്പനിയായ ടിസിഎസിന്റെ(ടാറ്റ കൺസൽറ്റൻസി സർവീസസ്) പദ്ധതിക്ക് ഓഹരി ഉടമകൾ അനുമതി നൽകി. ഓഹരിയൊന്നിന് 3000 രൂപ നിരക്കിൽ 5.33 കോടി ഓഹരികൾ തിരികെ വാങ്ങും(ഷെയർ ബൈ ബാക്ക്). ഓഹരികൾ മടക്കിവാങ്ങുന്ന നടപടിയുടെ അടിസ്ഥാന തീയതി 28 ആണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ 16000 കോടി രൂപ ചെലവിട്ട് ഓഹരികൾ തിരികെ വാങ്ങാനുള്ള ഐടി കമ്പനിയായ ടിസിഎസിന്റെ(ടാറ്റ കൺസൽറ്റൻസി സർവീസസ്) പദ്ധതിക്ക് ഓഹരി ഉടമകൾ അനുമതി നൽകി. ഓഹരിയൊന്നിന് 3000 രൂപ നിരക്കിൽ 5.33 കോടി ഓഹരികൾ തിരികെ വാങ്ങും(ഷെയർ ബൈ ബാക്ക്). ഓഹരികൾ മടക്കിവാങ്ങുന്ന നടപടിയുടെ അടിസ്ഥാന തീയതി 28 ആണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
ന്യൂഡൽഹി∙ 16000 കോടി രൂപ ചെലവിട്ട് ഓഹരികൾ തിരികെ വാങ്ങാനുള്ള ഐടി കമ്പനിയായ ടിസിഎസിന്റെ(ടാറ്റ കൺസൽറ്റൻസി സർവീസസ്) പദ്ധതിക്ക് ഓഹരി ഉടമകൾ അനുമതി നൽകി.  ഓഹരിയൊന്നിന്  3000 രൂപ നിരക്കിൽ 5.33 കോടി ഓഹരികൾ തിരികെ വാങ്ങും(ഷെയർ ബൈ ബാക്ക്). ഓഹരികൾ മടക്കിവാങ്ങുന്ന നടപടിയുടെ അടിസ്ഥാന തീയതി 28 ആണ്.