ന്യൂഡൽഹി∙ കഴിഞ്ഞ സാമ്പത്തിക വർഷം (2020 ഏപ്രിൽ– 2021 മാർച്ച്) വ്യക്തികളിൽനിന്നും കമ്പനികളിൽനിന്നുമുള്ള വരുമാന നികുതിയായി 9.45 ലക്ഷം കോടി രൂപ ലഭിച്ചെന്നു സർക്കാർ. ലക്ഷ്യമിട്ട 9.05 ലക്ഷം കോടിയെക്കാൾ 5% കൂടുതലാണിത്. 12.06 ലക്ഷം കോടി പിരിഞ്ഞുകിട്ടിയതിൽ 2.61 ലക്ഷം കോടി രൂപ റീഫണ്ട് ആയി നൽകിയശേഷമുള്ള

ന്യൂഡൽഹി∙ കഴിഞ്ഞ സാമ്പത്തിക വർഷം (2020 ഏപ്രിൽ– 2021 മാർച്ച്) വ്യക്തികളിൽനിന്നും കമ്പനികളിൽനിന്നുമുള്ള വരുമാന നികുതിയായി 9.45 ലക്ഷം കോടി രൂപ ലഭിച്ചെന്നു സർക്കാർ. ലക്ഷ്യമിട്ട 9.05 ലക്ഷം കോടിയെക്കാൾ 5% കൂടുതലാണിത്. 12.06 ലക്ഷം കോടി പിരിഞ്ഞുകിട്ടിയതിൽ 2.61 ലക്ഷം കോടി രൂപ റീഫണ്ട് ആയി നൽകിയശേഷമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കഴിഞ്ഞ സാമ്പത്തിക വർഷം (2020 ഏപ്രിൽ– 2021 മാർച്ച്) വ്യക്തികളിൽനിന്നും കമ്പനികളിൽനിന്നുമുള്ള വരുമാന നികുതിയായി 9.45 ലക്ഷം കോടി രൂപ ലഭിച്ചെന്നു സർക്കാർ. ലക്ഷ്യമിട്ട 9.05 ലക്ഷം കോടിയെക്കാൾ 5% കൂടുതലാണിത്. 12.06 ലക്ഷം കോടി പിരിഞ്ഞുകിട്ടിയതിൽ 2.61 ലക്ഷം കോടി രൂപ റീഫണ്ട് ആയി നൽകിയശേഷമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കഴിഞ്ഞ സാമ്പത്തിക വർഷം (2020 ഏപ്രിൽ– 2021 മാർച്ച്) വ്യക്തികളിൽനിന്നും കമ്പനികളിൽനിന്നുമുള്ള വരുമാന നികുതിയായി 9.45 ലക്ഷം കോടി രൂപ ലഭിച്ചെന്നു സർക്കാർ. ലക്ഷ്യമിട്ട 9.05 ലക്ഷം കോടിയെക്കാൾ 5% കൂടുതലാണിത്. 12.06 ലക്ഷം കോടി പിരിഞ്ഞുകിട്ടിയതിൽ 2.61 ലക്ഷം കോടി രൂപ റീഫണ്ട് ആയി നൽകിയശേഷമുള്ള തുകയാണ് 9.45 ലക്ഷം കോടി രൂപ. കോവിഡിനു മുൻപത്തെ വർഷം (2019– 2020) 10.49 ലക്ഷം കോടിയായിരുന്നു ഈ പ്രത്യക്ഷ നികുതിയിനങ്ങളിലെ അസ്സൽ വരുമാനം.

കഴിഞ്ഞ വർഷം ബജറ്റ് ലക്ഷ്യം 13.19 ലക്ഷം കോടിയായിരുന്നു. കോവിഡിനെത്തുടർന്ന് 9.05 ലക്ഷം കോടിയായി അനുമാനം താഴ്ത്തേണ്ടിവന്നു. കമ്പനിനികുതിയായി 4.57 ലക്ഷം കോടിയും വ്യക്തികളുടെ ആദായനികുതിയായി 4.71 ലക്ഷം കോടിയും ഓഹരിയിടപാടിനുള്ള സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ നികുതിയായി 16927 കോടിയുമാണു ലഭിച്ചത്. ഈ മാസം തുടങ്ങിയ 2021–22 സാമ്പത്തികവർഷം 11.08 ലക്ഷം കോടി രൂപയാണു ലക്ഷ്യമിടുന്നതെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ പി.സി.മോഡി പറഞ്ഞു.