മുംബൈ∙ സ്വകാര്യ മേഖലാ ബാങ്കുകളുടെ ആദ്യ 5 വർഷം പ്രമോട്ടർമാർക്ക് 40% മുതൽ എത്ര ഓഹരി വിഹിതം വേണമെങ്കിലും ആകാമെന്നും അതിനുശേഷം 15 വർഷം വരെ പരമാവധി 26% ഓഹരി നിലനിർത്താമെന്നും റിസർവ് ബാങ്കിന്റെ പ്രത്യേക സമിതി ശൂപാർശ ചെയ്തു.

മുംബൈ∙ സ്വകാര്യ മേഖലാ ബാങ്കുകളുടെ ആദ്യ 5 വർഷം പ്രമോട്ടർമാർക്ക് 40% മുതൽ എത്ര ഓഹരി വിഹിതം വേണമെങ്കിലും ആകാമെന്നും അതിനുശേഷം 15 വർഷം വരെ പരമാവധി 26% ഓഹരി നിലനിർത്താമെന്നും റിസർവ് ബാങ്കിന്റെ പ്രത്യേക സമിതി ശൂപാർശ ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ സ്വകാര്യ മേഖലാ ബാങ്കുകളുടെ ആദ്യ 5 വർഷം പ്രമോട്ടർമാർക്ക് 40% മുതൽ എത്ര ഓഹരി വിഹിതം വേണമെങ്കിലും ആകാമെന്നും അതിനുശേഷം 15 വർഷം വരെ പരമാവധി 26% ഓഹരി നിലനിർത്താമെന്നും റിസർവ് ബാങ്കിന്റെ പ്രത്യേക സമിതി ശൂപാർശ ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ സ്വകാര്യ മേഖലാ ബാങ്കുകളുടെ ആദ്യ 5 വർഷം പ്രമോട്ടർമാർക്ക് 40% മുതൽ എത്ര ഓഹരി വിഹിതം വേണമെങ്കിലും ആകാമെന്നും അതിനുശേഷം 15 വർഷം വരെ പരമാവധി 26% ഓഹരി നിലനിർത്താമെന്നും റിസർവ് ബാങ്കിന്റെ പ്രത്യേക സമിതി ശൂപാർശ ചെയ്തു.

10 വർഷത്തിനകം ഓഹരി പങ്കാളിത്തം 20% ആയും 15 വർഷത്തിനകം 15% ആയും പരിമിതപ്പെടുത്തണമെന്നാണ് നിലവിലെ വ്യവസ്ഥ.

ADVERTISEMENT

തുടക്കത്തിൽ പ്രമോട്ടർക്ക് ഉയർന്ന പങ്കാളിത്തമുള്ളത് ബാങ്കിന്റെ സുസ്ഥിരതയിലും വളർച്ചയിലും അവരുടെ ശക്തമായ ഇടപെടലുണ്ടാകാൻ ഉപകരിക്കുമെന്നു സമിതി വിലയിരുത്തി. മൂലധനം കണ്ടെത്താനും ഇതാണു സൗകര്യമെന്നു സമിതി വീശദീകരിച്ചു.