You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
വിയന്ന∙ എണ്ണ ഉൽപാദനം കൂട്ടാൻ ഒപെക്. സെപ്റ്റംബറിൽ പ്രതിദിന ഉൽപാദനത്തിൽ ഒരു ലക്ഷം ബാരലിന്റെ വർധന വരുത്താനാണ് എണ്ണ ഉൽപാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന്റെ തീരുമാനം. ജൂലൈയിലും, ഓഗസ്റ്റിലും ഉൽപാദനത്തിൽ വർധന നടപ്പാക്കിയിരുന്നു. എണ്ണ വിലയിലെ വർധനയും റഷ്യ–യുക്രെയ്ൻ യുദ്ധം മൂലം
Sign in to continue reading
വിയന്ന∙ എണ്ണ ഉൽപാദനം കൂട്ടാൻ ഒപെക്. സെപ്റ്റംബറിൽ പ്രതിദിന ഉൽപാദനത്തിൽ ഒരു ലക്ഷം ബാരലിന്റെ വർധന വരുത്താനാണ് എണ്ണ ഉൽപാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന്റെ തീരുമാനം. ജൂലൈയിലും, ഓഗസ്റ്റിലും ഉൽപാദനത്തിൽ വർധന നടപ്പാക്കിയിരുന്നു. എണ്ണ വിലയിലെ വർധനയും റഷ്യ–യുക്രെയ്ൻ യുദ്ധം മൂലം
Want to gain
access to all premium stories?
Activate your premium subscription today
വിയന്ന∙ എണ്ണ ഉൽപാദനം കൂട്ടാൻ ഒപെക്. സെപ്റ്റംബറിൽ പ്രതിദിന ഉൽപാദനത്തിൽ ഒരു ലക്ഷം ബാരലിന്റെ വർധന വരുത്താനാണ് എണ്ണ ഉൽപാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന്റെ തീരുമാനം. ജൂലൈയിലും, ഓഗസ്റ്റിലും ഉൽപാദനത്തിൽ വർധന നടപ്പാക്കിയിരുന്നു. എണ്ണ വിലയിലെ വർധനയും റഷ്യ–യുക്രെയ്ൻ യുദ്ധം മൂലം
Want to gain
access to all premium stories?
Activate your premium subscription today
Already a subscriber? Sign in
വിയന്ന∙ എണ്ണ ഉൽപാദനം കൂട്ടാൻ ഒപെക്. സെപ്റ്റംബറിൽ പ്രതിദിന ഉൽപാദനത്തിൽ ഒരു ലക്ഷം ബാരലിന്റെ വർധന വരുത്താനാണ് എണ്ണ ഉൽപാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന്റെ തീരുമാനം. ജൂലൈയിലും, ഓഗസ്റ്റിലും ഉൽപാദനത്തിൽ വർധന നടപ്പാക്കിയിരുന്നു. എണ്ണ വിലയിലെ വർധനയും റഷ്യ–യുക്രെയ്ൻ യുദ്ധം മൂലം വിതരണത്തിൽ ഉണ്ടായ അനിശ്ചിതത്വവും ഒഴിവാക്കാനാണ് നടപടി. കോവിഡ് കാലത്ത് എണ്ണ വില ഇടിഞ്ഞതോടെ ഉൽപാദനം ഗണ്യമായി കുറച്ചിരുന്നു. ഈ കുറവ് സെപ്റ്റംബറോടെ ഇല്ലാതാവും. സാമ്പത്തിക രംഗം ഉണർവിന്റെ സൂചന നൽകി തുടങ്ങിയതും ഉൽപാദനം വർധിപ്പിക്കാൻ കാരണമാണ്. റഷ്യ–യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് റഷ്യയിൽ നിന്നുള്ള എണ്ണ, പ്രകൃതി വാതക കയറ്റുമതി കുറഞ്ഞിരുന്നു.