ന്യൂഡൽഹി∙ അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതിനു നടപടി സ്വീകരിക്കാൻ വിമാന കമ്പനികൾക്കു കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിർദേശം. നടപടികൾ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) നിരീക്ഷിക്കും. നിരക്ക് ഗണ്യമായി ഉയരുന്നുണ്ടെന്നും അതു നിരീക്ഷിക്കണമെന്നും സിന്ധ്യ നിർദേശിച്ചു. ഗോ

ന്യൂഡൽഹി∙ അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതിനു നടപടി സ്വീകരിക്കാൻ വിമാന കമ്പനികൾക്കു കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിർദേശം. നടപടികൾ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) നിരീക്ഷിക്കും. നിരക്ക് ഗണ്യമായി ഉയരുന്നുണ്ടെന്നും അതു നിരീക്ഷിക്കണമെന്നും സിന്ധ്യ നിർദേശിച്ചു. ഗോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതിനു നടപടി സ്വീകരിക്കാൻ വിമാന കമ്പനികൾക്കു കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിർദേശം. നടപടികൾ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) നിരീക്ഷിക്കും. നിരക്ക് ഗണ്യമായി ഉയരുന്നുണ്ടെന്നും അതു നിരീക്ഷിക്കണമെന്നും സിന്ധ്യ നിർദേശിച്ചു. ഗോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
ന്യൂഡൽഹി∙ അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതിനു നടപടി സ്വീകരിക്കാൻ വിമാന കമ്പനികൾക്കു കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിർദേശം. നടപടികൾ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) നിരീക്ഷിക്കും. നിരക്ക് ഗണ്യമായി ഉയരുന്നുണ്ടെന്നും അതു നിരീക്ഷിക്കണമെന്നും സിന്ധ്യ നിർദേശിച്ചു. ഗോ ഫസ്റ്റ് സർവീസ് നിർത്തിയതോടെ, മറ്റു കമ്പനികൾ ഈ റൂട്ടുകളിൽ നിരക്ക് കുത്തനെ കൂട്ടിയെന്ന ആക്ഷേപം ശക്തമാണ്. ശ്രീനഗർ, ലേ, ഗോവ, ബാഗ്ദോഗ്ര, അഹമ്മദാബാദ്, പുണെ റൂട്ടുകളിലാണ് സമീപകാലത്ത് നിരക്ക് ഗണ്യമായി ഉയർന്നത്.