മുംബൈ ∙ നോട്ടിസ് നൽകാതെ രാജിവച്ച പൈലറ്റുമാരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട ആകാശ എയർ കമ്പനിക്ക് മുംബൈയിൽ കേസുമായി മുന്നോട്ട് പോകാമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. കരാറനുസരിച്ച് 6 മാസം മുൻപ് നോട്ടിസ് നൽകാതെ സ്ഥാപനം വിട്ട അഞ്ചു പൈലറ്റുമാർ 21 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് വിമാനക്കമ്പനി

മുംബൈ ∙ നോട്ടിസ് നൽകാതെ രാജിവച്ച പൈലറ്റുമാരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട ആകാശ എയർ കമ്പനിക്ക് മുംബൈയിൽ കേസുമായി മുന്നോട്ട് പോകാമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. കരാറനുസരിച്ച് 6 മാസം മുൻപ് നോട്ടിസ് നൽകാതെ സ്ഥാപനം വിട്ട അഞ്ചു പൈലറ്റുമാർ 21 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് വിമാനക്കമ്പനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ നോട്ടിസ് നൽകാതെ രാജിവച്ച പൈലറ്റുമാരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട ആകാശ എയർ കമ്പനിക്ക് മുംബൈയിൽ കേസുമായി മുന്നോട്ട് പോകാമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. കരാറനുസരിച്ച് 6 മാസം മുൻപ് നോട്ടിസ് നൽകാതെ സ്ഥാപനം വിട്ട അഞ്ചു പൈലറ്റുമാർ 21 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് വിമാനക്കമ്പനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ നോട്ടിസ് നൽകാതെ രാജിവച്ച പൈലറ്റുമാരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട ആകാശ എയർ കമ്പനിക്ക് മുംബൈയിൽ കേസുമായി മുന്നോട്ട് പോകാമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. കരാറനുസരിച്ച് 6 മാസം മുൻപ് നോട്ടിസ് നൽകാതെ സ്ഥാപനം വിട്ട അഞ്ചു പൈലറ്റുമാർ 21 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് വിമാനക്കമ്പനി ആവശ്യപ്പെട്ടത്.

കരാർ ലംഘനത്തിന് ഇതിനു പുറമേ 18 ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ വിഷയത്തിൽ വിധി പറയാൻ ബോംബെ ഹൈക്കോടതിക്ക് അധികാരമില്ലെന്ന പൈലറ്റുമാരുടെ വാദം കോടതി അംഗീകരിച്ചില്ല. രാജിക്കത്ത് മുംബൈയിൽ സ്വീകരിച്ചതിനാൽ കേസ് ബോംബെ ഹൈക്കോടതിയുടെ അധികാരപരിധിക്കുള്ളിൽ വരുമെന്നും വ്യക്തമാക്കി. കേസ് അടുത്ത മാസം നാലിലേക്കു മാറ്റി.

ADVERTISEMENT

Content Highlight: Akasa air, Civil Aviation