ആരും തോൽക്കാത്ത പരീക്ഷ എന്തു പരീക്ഷയാണ്? എല്ലാവരും ജയിക്കുന്ന പരീക്ഷ നടത്തുന്നതുതന്നെ എന്തിനാണ്? ഈ കള്ളക്കളിയിലൂടെ നാം ആരെയാണ് ജയിപ്പിക്കുന്നത്? മാർക്കുദാനം ക്രിമിനൽ കുറ്റമല്ലേ?

ആരും തോൽക്കാത്ത പരീക്ഷ എന്തു പരീക്ഷയാണ്? എല്ലാവരും ജയിക്കുന്ന പരീക്ഷ നടത്തുന്നതുതന്നെ എന്തിനാണ്? ഈ കള്ളക്കളിയിലൂടെ നാം ആരെയാണ് ജയിപ്പിക്കുന്നത്? മാർക്കുദാനം ക്രിമിനൽ കുറ്റമല്ലേ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരും തോൽക്കാത്ത പരീക്ഷ എന്തു പരീക്ഷയാണ്? എല്ലാവരും ജയിക്കുന്ന പരീക്ഷ നടത്തുന്നതുതന്നെ എന്തിനാണ്? ഈ കള്ളക്കളിയിലൂടെ നാം ആരെയാണ് ജയിപ്പിക്കുന്നത്? മാർക്കുദാനം ക്രിമിനൽ കുറ്റമല്ലേ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ എം.എൻ.കാരശ്ശേരി: ആരും തോൽക്കാത്ത പരീക്ഷ എന്തു പരീക്ഷയാണ്? എല്ലാവരും ജയിക്കുന്ന പരീക്ഷ നടത്തുന്നതുതന്നെ എന്തിനാണ്? ഈ കള്ളക്കളിയിലൂടെ നാം ആരെയാണ് ജയിപ്പിക്കുന്നത്? മാർക്കുദാനം ക്രിമിനൽ കുറ്റമല്ലേ? 

∙ശോഭന: എനിക്കു പഴയ ശോഭനയെ ഇപ്പോൾ ടിവിയിൽ കാണുമ്പോൾ ഒട്ടും ഇഷ്ടം തോന്നാറില്ല. കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നില്ലേ എന്നൊക്കെ തോന്നും. ‘മണിച്ചിത്രത്താഴ്’ കാണുമ്പോൾപോലും എനിക്കതു തോന്നാറുണ്ട്.

ADVERTISEMENT

∙ ടി.ഡി.രാമകൃഷ്ണൻ: 34 വർഷം നീണ്ട റെയിൽവേ ജീവിതം എന്റെ എഴുത്തിനെ വലിയതോതിൽ സ്വാധീനിച്ചിട്ടുണ്ട്. റെയിൽവേ ജോലിക്കു ചേർന്നിരുന്നില്ലെങ്കിൽ ഞാൻ എഴുത്തിലേക്കു കടന്നുവന്നിട്ടേയുണ്ടാവില്ല. അധ്യാപകനാവുക എന്നതായിരുന്നു ആഗ്രഹം അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എന്റെ ജീവിതം ഇത്രയ്ക്ക് അനുഭവങ്ങൾ നിറഞ്ഞതായിരിക്കില്ല. 

∙ ഡോ. വസന്തകുമാർ സാംബശിവൻ: നീണ്ട 48 വർഷക്കാലം ഭാഷയുടെ ഉച്ചാരണം, പ്രയോഗം എന്നിവ സശബ്ദം കേരള ജനതയെ പഠിപ്പിച്ച കഥാപ്രസംഗ പ്രമുഖനാണ് സാംബശിവൻ. കേരളത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ചെത്തി ജനങ്ങളോടു മുഖാമുഖം സംസാരിച്ച് ചരിത്രം സൃഷ്ടിച്ച സാംബശിവനെ മാവോ സെദുങ്ങിനോടാണ് ചിലർ ഉപമിക്കുന്നത്. 

ADVERTISEMENT

∙ ഉജാല രാമചന്ദ്രൻ: രാവിലെ എണ്ണതേച്ചുള്ള കുളിക്കിടയിലാണ് പല പരസ്യവാചകങ്ങളും ഉണ്ടായത്. അവ മറന്നു പോകാതിരിക്കാൻ കുളിക്കുന്നതിനിടെ തന്നെ ഓടിവന്ന് അത് എഴുതിവയ്ക്കുമായിരുന്നു. 

∙ ആലങ്കോട് ലീലാകൃഷ്ണൻ: നമ്മുടെ രണ്ടു മുൻമന്ത്രിമാർ ഒരുകാലത്ത് കാഥികരായിരുന്നു. സാംസ്കാരിക വകുപ്പ് മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.കെ.രാമകൃഷ്ണൻ വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. മുൻ കൃഷിമന്ത്രി മുല്ലക്കര രത്നാകരൻ ഒരുകാലത്ത് അറിയപ്പെടുന്ന കാഥികനായിരുന്നു. 

English Summary:

Vachaka mela