ചെന്നൈ ∙ ടിക് ടോക് ഭ്രമത്തിന്റെ പേരിൽ ഭർത്താവ് യുവതിയെ കുത്തിക്കൊന്നു. രാത്രിവൈകി മൊബൈൽ ഫോണിൽ സംസാരിച്ചതിന് അമ്മയെ മകൻ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. ടിക്ടോക് വിഡിയോകളുടെ പേരിൽ ഭർത്താവ് കനകരാജുമായി വഴക്കിട്ടു സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്ന നന്ദിനി എന്ന യുവതി കോയമ്പത്തൂരിലാണു

ചെന്നൈ ∙ ടിക് ടോക് ഭ്രമത്തിന്റെ പേരിൽ ഭർത്താവ് യുവതിയെ കുത്തിക്കൊന്നു. രാത്രിവൈകി മൊബൈൽ ഫോണിൽ സംസാരിച്ചതിന് അമ്മയെ മകൻ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. ടിക്ടോക് വിഡിയോകളുടെ പേരിൽ ഭർത്താവ് കനകരാജുമായി വഴക്കിട്ടു സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്ന നന്ദിനി എന്ന യുവതി കോയമ്പത്തൂരിലാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ടിക് ടോക് ഭ്രമത്തിന്റെ പേരിൽ ഭർത്താവ് യുവതിയെ കുത്തിക്കൊന്നു. രാത്രിവൈകി മൊബൈൽ ഫോണിൽ സംസാരിച്ചതിന് അമ്മയെ മകൻ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. ടിക്ടോക് വിഡിയോകളുടെ പേരിൽ ഭർത്താവ് കനകരാജുമായി വഴക്കിട്ടു സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്ന നന്ദിനി എന്ന യുവതി കോയമ്പത്തൂരിലാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ടിക് ടോക് ഭ്രമത്തിന്റെ പേരിൽ ഭർത്താവ് യുവതിയെ കുത്തിക്കൊന്നു. രാത്രിവൈകി മൊബൈൽ ഫോണിൽ സംസാരിച്ചതിന് അമ്മയെ മകൻ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. ടിക്ടോക് വിഡിയോകളുടെ പേരിൽ ഭർത്താവ് കനകരാജുമായി വഴക്കിട്ടു സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്ന നന്ദിനി എന്ന യുവതി കോയമ്പത്തൂരിലാണു കൊല്ലപ്പെട്ടത്.

പിരിഞ്ഞിട്ടും ടിക് ടോക് വിഡിയോകൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുന്നതറിഞ്ഞ കനകരാജ്, നന്ദിനി അറ്റൻഡറായ സ്വകാര്യ കോളജിലെത്തി വകവരുത്തുകയായിരുന്നു.  ഭർത്താവ് മരിച്ച അൻപതുകാരിയെ മകൻ കൊലപ്പെടുത്തിയത് നാഗപട്ടണത്താണ്. രാത്രി വൈകി ഫോണിൽ സംസാരിക്കുന്നതു സംബന്ധിച്ച് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് അയൽക്കാർ പറഞ്ഞു.