വ്യോമസേനാ വിമാനാപകടം: മൃതദേഹങ്ങൾ കണ്ടെടുക്കാനായില്ല
ഇറ്റാനഗർ ∙ അരുണാചൽ പ്രദേശിലെ നിബിഡവനത്തിൽ തകർന്നുവീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന 13 പേരുടെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമങ്ങൾക്കു മോശം കാലാവസ്ഥ വിഘാതമായി. കനത്ത മഴ മൂലം രക്ഷാസംഘത്തിനു വിമാനഭാഗങ്ങൾ കിടക്കുന്ന സ്ഥലത്തു പരിശോധന നടത്താനാവുന്നില്ലെന്നു വ്യോമസേനാ വക്താവ് രത്നാകർ സിങ് അറിയിച്ചു.
ഇറ്റാനഗർ ∙ അരുണാചൽ പ്രദേശിലെ നിബിഡവനത്തിൽ തകർന്നുവീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന 13 പേരുടെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമങ്ങൾക്കു മോശം കാലാവസ്ഥ വിഘാതമായി. കനത്ത മഴ മൂലം രക്ഷാസംഘത്തിനു വിമാനഭാഗങ്ങൾ കിടക്കുന്ന സ്ഥലത്തു പരിശോധന നടത്താനാവുന്നില്ലെന്നു വ്യോമസേനാ വക്താവ് രത്നാകർ സിങ് അറിയിച്ചു.
ഇറ്റാനഗർ ∙ അരുണാചൽ പ്രദേശിലെ നിബിഡവനത്തിൽ തകർന്നുവീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന 13 പേരുടെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമങ്ങൾക്കു മോശം കാലാവസ്ഥ വിഘാതമായി. കനത്ത മഴ മൂലം രക്ഷാസംഘത്തിനു വിമാനഭാഗങ്ങൾ കിടക്കുന്ന സ്ഥലത്തു പരിശോധന നടത്താനാവുന്നില്ലെന്നു വ്യോമസേനാ വക്താവ് രത്നാകർ സിങ് അറിയിച്ചു.
ഇറ്റാനഗർ ∙ അരുണാചൽ പ്രദേശിലെ നിബിഡവനത്തിൽ തകർന്നുവീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന 13 പേരുടെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമങ്ങൾക്കു മോശം കാലാവസ്ഥ വിഘാതമായി.
കനത്ത മഴ മൂലം രക്ഷാസംഘത്തിനു വിമാനഭാഗങ്ങൾ കിടക്കുന്ന സ്ഥലത്തു പരിശോധന നടത്താനാവുന്നില്ലെന്നു വ്യോമസേനാ വക്താവ് രത്നാകർ സിങ് അറിയിച്ചു.