നാഗർകോവിൽ ∙ കേടായ ദോശമാവ് മടക്കി നൽകിയ പ്രശസ്ത സാഹിത്യകാരൻ ജയമോഹനു കടയുടമയുടെ മർദനം. കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗർകോവിൽ പാർവതിപുരം ശാരദനഗർ ക്രോസ്‌സ്ട്രീറ്റിൽ താമസിക്കുന്ന ജയമോഹൻ പാർവതിപുരം ജംക്‌ഷനിലുള്ള കൂൾസ്ട്രീറ്റിൽ സെൽവൻ എന്നയാളിന്റെ പലചരക്കുകടയിൽ നിന്നു വാങ്ങിയ രണ്ടു കവർ ദോശമാവാണു

നാഗർകോവിൽ ∙ കേടായ ദോശമാവ് മടക്കി നൽകിയ പ്രശസ്ത സാഹിത്യകാരൻ ജയമോഹനു കടയുടമയുടെ മർദനം. കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗർകോവിൽ പാർവതിപുരം ശാരദനഗർ ക്രോസ്‌സ്ട്രീറ്റിൽ താമസിക്കുന്ന ജയമോഹൻ പാർവതിപുരം ജംക്‌ഷനിലുള്ള കൂൾസ്ട്രീറ്റിൽ സെൽവൻ എന്നയാളിന്റെ പലചരക്കുകടയിൽ നിന്നു വാങ്ങിയ രണ്ടു കവർ ദോശമാവാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗർകോവിൽ ∙ കേടായ ദോശമാവ് മടക്കി നൽകിയ പ്രശസ്ത സാഹിത്യകാരൻ ജയമോഹനു കടയുടമയുടെ മർദനം. കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗർകോവിൽ പാർവതിപുരം ശാരദനഗർ ക്രോസ്‌സ്ട്രീറ്റിൽ താമസിക്കുന്ന ജയമോഹൻ പാർവതിപുരം ജംക്‌ഷനിലുള്ള കൂൾസ്ട്രീറ്റിൽ സെൽവൻ എന്നയാളിന്റെ പലചരക്കുകടയിൽ നിന്നു വാങ്ങിയ രണ്ടു കവർ ദോശമാവാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗർകോവിൽ ∙ കേടായ ദോശമാവ് മടക്കി നൽകിയ പ്രശസ്ത സാഹിത്യകാരൻ ജയമോഹനു കടയുടമയുടെ മർദനം. കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗർകോവിൽ പാർവതിപുരം ശാരദനഗർ ക്രോസ്‌സ്ട്രീറ്റിൽ താമസിക്കുന്ന ജയമോഹൻ പാർവതിപുരം ജംക്‌ഷനിലുള്ള കൂൾസ്ട്രീറ്റിൽ സെൽവൻ എന്നയാളിന്റെ പലചരക്കുകടയിൽ നിന്നു വാങ്ങിയ രണ്ടു കവർ ദോശമാവാണു സംഭവത്തിനു കാരണം.

വീട്ടിലെത്തി കവർ പൊട്ടിച്ചു നോക്കിയപ്പോൾ മാവ് കേടായാതാണെന്നറിഞ്ഞ ജയമോഹൻ കടയിലെത്തി കവർ മടക്കി വാങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഉടമയുടെ ഭാര്യ വിസമ്മതിച്ചു. വാക്കുതർക്കമുണ്ടായി. ഇതിനിടെ കടയിലെത്തിയ കടയുടമ സെൽവൻ ജയമോഹനെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. മർദനത്തിൽ കണ്ണട പൊട്ടി.

ADVERTISEMENT

വീട്ടിലെത്തിയ ജയമോഹനെ പിന്തുടർന്ന് എത്തിയ കടയുടമ കുടുംബാംഗങ്ങളെയും അസഭ്യം പറയുകയും വീട്ടിനുള്ളിൽ കടന്നുകയറാൻ ശ്രമിക്കുകയും ചെയ്തു. നേശമണിനഗർ പൊലീസിൽ ജയമോഹൻ നൽകിയ പരാതിയെത്തുടർന്നാണ് സെൽവനെ അറസ്റ്റ് ചെയ്തത്. പരുക്കേറ്റ ജയമോഹൻ ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടി.