ലക്നൗ ∙ ബാബറി മസ്ജിദ് തകർത്ത കേസിൽ എൽ.കെ. അഡ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയ ജഡ്ജിയെ യുപിയിൽ ഉപ ലോകായുക്തയായി നിയമിച്ചു. പ്രത്യേക കോടതി ജഡ്ജിയായിരു

ലക്നൗ ∙ ബാബറി മസ്ജിദ് തകർത്ത കേസിൽ എൽ.കെ. അഡ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയ ജഡ്ജിയെ യുപിയിൽ ഉപ ലോകായുക്തയായി നിയമിച്ചു. പ്രത്യേക കോടതി ജഡ്ജിയായിരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ ∙ ബാബറി മസ്ജിദ് തകർത്ത കേസിൽ എൽ.കെ. അഡ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയ ജഡ്ജിയെ യുപിയിൽ ഉപ ലോകായുക്തയായി നിയമിച്ചു. പ്രത്യേക കോടതി ജഡ്ജിയായിരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ ∙ ബാബറി മസ്ജിദ് തകർത്ത കേസിൽ എൽ.കെ. അഡ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയ ജഡ്ജിയെ യുപിയിൽ ഉപ ലോകായുക്തയായി നിയമിച്ചു. പ്രത്യേക കോടതി ജഡ്ജിയായിരുന്ന സുരേന്ദ്ര യാദവിനെ 6 വർഷത്തേക്കാണ് നിയമിച്ചത്.

ബാബറി മസ്ജിദ് തകർക്കാൻ ഗൂഢാലോചന നടന്നിട്ടില്ലെന്നും പ്രതികളെ ശിക്ഷിക്കാൻ തെളിവുകൾ ഇല്ലെന്നുമാണ് 6 മാസം മുൻപ് കോടതി വിധിച്ചത്. അഡ്വാനിക്കു പുറമേ മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി, യുപി മുൻ മുഖ്യമന്ത്രി കല്യാൺ സിങ്, മുൻ കേന്ദ്രമന്ത്രി ഉമ ഭാരതി എന്നിവരും  പ്രതികൾ ആയിരുന്നു.