31 മാസത്തിന് ശേഷം ജയിൽ മോചിതനായി ആനന്ദ് തേൽതുംബ്ഡെ
മുംബൈ∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ടര വർഷം മുൻപ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തതു മുതൽ തടവിലായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തേൽതുംബ്ഡെ (73) ജയിൽ മോചിതനായി. ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെയുള്ള എൻഐഎയുടെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.
മുംബൈ∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ടര വർഷം മുൻപ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തതു മുതൽ തടവിലായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തേൽതുംബ്ഡെ (73) ജയിൽ മോചിതനായി. ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെയുള്ള എൻഐഎയുടെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.
മുംബൈ∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ടര വർഷം മുൻപ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തതു മുതൽ തടവിലായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തേൽതുംബ്ഡെ (73) ജയിൽ മോചിതനായി. ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെയുള്ള എൻഐഎയുടെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.
മുംബൈ∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ടര വർഷം മുൻപ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തതു മുതൽ തടവിലായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തേൽതുംബ്ഡെ (73) ജയിൽ മോചിതനായി. ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെയുള്ള എൻഐഎയുടെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.
31 മാസത്തിന് ശേഷം ജയിൽ മോചിതനായതിൽ സന്തോഷമുണ്ടെന്നും മനുഷ്യാവകാശപ്രവർത്തകരുടെ മേൽ കേസ് ചുമത്തിയതു നിർഭാഗ്യകരമാണെന്നും തേൽതുംബ്ഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2017ൽ ഉണ്ടായ ഭീമ–കൊറേഗാവ് കലാപത്തിനു കാരണം മനുഷ്യാവകാശപ്രവർത്തകർ സംഘടിപ്പിച്ച ദലിത് സംഗമമാണെന്നാണ് എൻഐഎ ആരോപണം.
English Summary: Anand Teltumbde released from jail