ന്യൂ‍ഡൽഹി ∙ രണ്ടു പതിറ്റാണ്ടിനു ശേഷം ഹിമാചൽപ്രദേശിൽ കഴിഞ്ഞതവണ പിടിച്ചെടുത്ത ഏക സീറ്റായ തിയോഗ് ഇക്കുറി സിപിഎമ്മിനു നഷ്ടമായി. കോൺഗ്രസിനാണിവിടെ ജയം. സിറ്റിങ് എംഎൽഎ രാകേഷ് സിംഗ ഇവിടെ വീണ്ടും ജനവിധി തേടിയെങ്കിലും നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

ന്യൂ‍ഡൽഹി ∙ രണ്ടു പതിറ്റാണ്ടിനു ശേഷം ഹിമാചൽപ്രദേശിൽ കഴിഞ്ഞതവണ പിടിച്ചെടുത്ത ഏക സീറ്റായ തിയോഗ് ഇക്കുറി സിപിഎമ്മിനു നഷ്ടമായി. കോൺഗ്രസിനാണിവിടെ ജയം. സിറ്റിങ് എംഎൽഎ രാകേഷ് സിംഗ ഇവിടെ വീണ്ടും ജനവിധി തേടിയെങ്കിലും നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി ∙ രണ്ടു പതിറ്റാണ്ടിനു ശേഷം ഹിമാചൽപ്രദേശിൽ കഴിഞ്ഞതവണ പിടിച്ചെടുത്ത ഏക സീറ്റായ തിയോഗ് ഇക്കുറി സിപിഎമ്മിനു നഷ്ടമായി. കോൺഗ്രസിനാണിവിടെ ജയം. സിറ്റിങ് എംഎൽഎ രാകേഷ് സിംഗ ഇവിടെ വീണ്ടും ജനവിധി തേടിയെങ്കിലും നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി ∙ രണ്ടു പതിറ്റാണ്ടിനു ശേഷം ഹിമാചൽപ്രദേശിൽ കഴിഞ്ഞതവണ പിടിച്ചെടുത്ത ഏക സീറ്റായ തിയോഗ് ഇക്കുറി സിപിഎമ്മിനു നഷ്ടമായി. കോൺഗ്രസിനാണിവിടെ ജയം. സിറ്റിങ് എംഎൽഎ രാകേഷ് സിംഗ ഇവിടെ വീണ്ടും ജനവിധി തേടിയെങ്കിലും നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കഴിഞ്ഞതവണ 1983 വോട്ടുകൾക്കായിരുന്നു സിംഗയുടെ ജയം. കോൺഗ്രസിന്റെ കുൽദീപ് സിങ് റാത്തോഡ് 5269 വോട്ടിന് മണ്ഡലം പിടിച്ചു.

ബിജെപിയുടെ അജയ് ശ്യാം രണ്ടാമതും സ്വതന്ത്രനായി മത്സരിച്ച മുൻ എംഎൽഎ രാകേഷ് വർമയുടെ വിധവ ഇന്ദു വർമ മൂന്നാമതും എത്തി. ഹിമാചലിൽ ആകെ 11 സീറ്റുകളിൽ മത്സരിച്ച സിപിഎമ്മിന് തിയോഗിൽ ഒഴികെ എവിടെയും അയ്യായിരത്തിലേറെ വോട്ടുകൾ നേടാനായില്ല. 6 സീറ്റുകളിൽ ആംആദ്മി പാർട്ടിക്കു മുകളിൽ മൂന്നാം സ്ഥാനത്തെത്തി.

ADVERTISEMENT

Content Highlights: Himachal Pradesh Election, Theog Assembly Constituency, CPM