അഗർത്തല ∙ ബിജെപിയും സിപിഎം-കോൺഗ്രസ് സഖ്യവും മുഖാമുഖം ഏറ്റുമുട്ടിയ ത്രിപുര തിരഞ്ഞെടുപ്പിൽ പോളിങ് 81 ശതമാനത്തിനു മുകളിൽ. കനത്ത പൊലീസ് കാവലിൽ നടന്ന വോട്ടെടുപ്പിൽ ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. വോട്ടർമാരെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ചതായി പ്രതിപക്ഷ നേതാവ് മണിക് സർക്കാർ ആരോപിച്ചു.

അഗർത്തല ∙ ബിജെപിയും സിപിഎം-കോൺഗ്രസ് സഖ്യവും മുഖാമുഖം ഏറ്റുമുട്ടിയ ത്രിപുര തിരഞ്ഞെടുപ്പിൽ പോളിങ് 81 ശതമാനത്തിനു മുകളിൽ. കനത്ത പൊലീസ് കാവലിൽ നടന്ന വോട്ടെടുപ്പിൽ ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. വോട്ടർമാരെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ചതായി പ്രതിപക്ഷ നേതാവ് മണിക് സർക്കാർ ആരോപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗർത്തല ∙ ബിജെപിയും സിപിഎം-കോൺഗ്രസ് സഖ്യവും മുഖാമുഖം ഏറ്റുമുട്ടിയ ത്രിപുര തിരഞ്ഞെടുപ്പിൽ പോളിങ് 81 ശതമാനത്തിനു മുകളിൽ. കനത്ത പൊലീസ് കാവലിൽ നടന്ന വോട്ടെടുപ്പിൽ ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. വോട്ടർമാരെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ചതായി പ്രതിപക്ഷ നേതാവ് മണിക് സർക്കാർ ആരോപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗർത്തല ∙ ബിജെപിയും സിപിഎം-കോൺഗ്രസ് സഖ്യവും മുഖാമുഖം ഏറ്റുമുട്ടിയ ത്രിപുര തിരഞ്ഞെടുപ്പിൽ പോളിങ് 81 ശതമാനത്തിനു മുകളിൽ. കനത്ത പൊലീസ് കാവലിൽ നടന്ന വോട്ടെടുപ്പിൽ ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. വോട്ടർമാരെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ചതായി പ്രതിപക്ഷ നേതാവ് മണിക് സർക്കാർ ആരോപിച്ചു. തിപ്ര മോത്ത നേതാവ് പ്രദ്യോത് മാണിക്യയും ബിജെപിയെ വിമർശിച്ചു. അടുത്ത മാസം 2നാണു  ഫലപ്രഖ്യാപനം. 

English Summary: Tripura Elections 2023 Assembly Election