മേൽക്കോടതി 2 വർഷ തടവുശിക്ഷ കുറവു ചെയ്യുകയോ വിധി റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്തില്ലെങ്കിൽ സ്ഥാനനഷ്ടത്തിനു പുറമേ 6 വർഷ അയോഗ്യതയും ഉണ്ടാകും. ഇത് രാഷ്ട്രീയ ജീവിതത്തിലെ 8 വർഷം നഷ്ടപ്പെടുമെന്ന സ്ഥിതിയുണ്ടാക്കും.

മേൽക്കോടതി 2 വർഷ തടവുശിക്ഷ കുറവു ചെയ്യുകയോ വിധി റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്തില്ലെങ്കിൽ സ്ഥാനനഷ്ടത്തിനു പുറമേ 6 വർഷ അയോഗ്യതയും ഉണ്ടാകും. ഇത് രാഷ്ട്രീയ ജീവിതത്തിലെ 8 വർഷം നഷ്ടപ്പെടുമെന്ന സ്ഥിതിയുണ്ടാക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേൽക്കോടതി 2 വർഷ തടവുശിക്ഷ കുറവു ചെയ്യുകയോ വിധി റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്തില്ലെങ്കിൽ സ്ഥാനനഷ്ടത്തിനു പുറമേ 6 വർഷ അയോഗ്യതയും ഉണ്ടാകും. ഇത് രാഷ്ട്രീയ ജീവിതത്തിലെ 8 വർഷം നഷ്ടപ്പെടുമെന്ന സ്ഥിതിയുണ്ടാക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹർജി പ്രതീക്ഷ

∙ മേൽക്കോടതി 2 വർഷ തടവുശിക്ഷ കുറവു ചെയ്യുകയോ വിധി റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്തില്ലെങ്കിൽ സ്ഥാനനഷ്ടത്തിനു പുറമേ 6 വർഷ അയോഗ്യതയും ഉണ്ടാകും. ഇത് രാഷ്ട്രീയ ജീവിതത്തിലെ 8 വർഷം നഷ്ടപ്പെടുമെന്ന  സ്ഥിതിയുണ്ടാക്കും.

ADVERTISEMENT

∙ സെഷൻസ് കോടതിയിൽ അപ്പീൽ നൽകാം. വിധിയും ശിക്ഷയും സ്റ്റേ ചെയ്യണമെന്ന അപേക്ഷയും ഇതോടൊപ്പം.  ഏതുതരത്തിലുള്ള ഇളവ് അനുവദിച്ചാലും അനുകൂലമാകും. സ്റ്റേ വന്നാൽ ലോക്സഭാംഗത്വം തിരികെ ലഭിക്കും. തുടർനടപടി നീണ്ടാലും പ്രശ്നമുണ്ടാകില്ല.

ഹൈക്കോടതി

∙ നേരിട്ടു മേൽക്കോടതിയിലെത്തുമ്പോൾ പ്രതികൂല പരാമർശം ഉണ്ടാകുന്നതു കീഴ്ക്കോടതി വിധിയെ ബാധിക്കാമെന്നതിനാൽ കോൺഗ്രസ് ഈ വഴി തേടുന്നില്ല

∙ സെഷൻസ് കോടതിയിൽ വലിയ കാലതാമസം ഉണ്ടാകേണ്ടതല്ല. കാലതാമസം ഉണ്ടാകുന്ന ഘട്ടത്തിലും  ചുമതലയുള്ള ഹൈക്കോടതിയെ നേരിട്ടു സമീപിക്കാം.

ADVERTISEMENT

സുപ്രീംകോടതി

∙ കീഴ്ക്കോടതികൾക്കു വിശദീകരിക്കാനാകാത്ത ഒരു നിയമപ്രശ്നം ഹർജിയിലുണ്ടെന്നു ബോധ്യപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ സുപ്രീം കോടതി ഹർജി കേൾക്കാമെങ്കിലും തീരുമാനമെടുക്കാനുള്ള സാധ്യത വിരളമാണ്.

∙ ഭരണഘടനയുടെ 136-ാം വകുപ്പുപ്രകാരം സുപ്രീം കോടതിൽ നേരിട്ടു ഹർജി നൽകാമെന്നൊരു സാധ്യതയുണ്ട്. അംഗീകരിക്കണമോ എന്നതു സുപ്രീം കോടതിയുടെ വിവേചനാധികാരമാണ്. തൽക്കാലം ഈ വഴി  തേടുന്നില്ല. 

കേസുകൾ തീരുന്നില്ല

ADVERTISEMENT

∙ സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളിലെ വിചാരണ കോടതികളിൽ നിന്നു തുടർ നടപടിയുണ്ടായാൽ രാഹുലിനു തുടരെ കോടതി കയറിയിറങ്ങേണ്ടി വരും. കോടതി വിധികൾ പ്രതികൂലമാകാനുള്ള സാധ്യതയുമുണ്ട്.

∙ മോഷ്ടാക്കൾക്കെല്ലാം പേരിൽ മോദിയുള്ളത് എന്തുകൊണ്ടെന്ന പരാമർശത്തിന്റെ പേരിൽ മാത്രം 3 സംസ്ഥാനങ്ങളിലായി 4 കേസുകൾ കോടതി നടപടികളിലാണ്. ഈ കേസുകൾ ഒന്നിച്ചാക്കണമെന്ന അപേക്ഷ സുപ്രീം കോടതിയിൽ നൽകാം. 

 

ആർഎസ്എസിനെതിരായ പരാമർശങ്ങളുടെ പേരിൽ –3, മോദിയും അമിത് ഷായും ഉൾപ്പെടെ ബിജെപി നേതാക്കൾക്കെതിരെ നേരിട്ടു നടത്തിയ പരാമർശങ്ങളുടെ പേരിൽ –4, മറ്റുള്ളവ– 2 എന്നിങ്ങനെയാണ് രാഹുലിനെതിരെ പല സംസ്ഥാനങ്ങളിലായുള്ള കേസുകൾ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന നാഷനൽ ഹെറൾഡ് കേസുമുണ്ട്.

English Summary: Legal options infront of Rahul Gandhi