ന്യൂഡൽഹി ∙ പിഎഫ് പലിശ നിരക്ക് 0.05% കൂട്ടി 8.15 % ആക്കി. ഇപിഎഫ്ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിന്റെ തീരുമാനം കേന്ദ്രധനമന്ത്രാലയം അംഗീകരിച്ചാൽ 2022–23 ൽ നിക്ഷേപങ്ങൾക്ക് ഈ നിരക്ക് പ്രാബല്യത്തിലാകും. നിലവിലുള്ള 8.10 % നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു.

ന്യൂഡൽഹി ∙ പിഎഫ് പലിശ നിരക്ക് 0.05% കൂട്ടി 8.15 % ആക്കി. ഇപിഎഫ്ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിന്റെ തീരുമാനം കേന്ദ്രധനമന്ത്രാലയം അംഗീകരിച്ചാൽ 2022–23 ൽ നിക്ഷേപങ്ങൾക്ക് ഈ നിരക്ക് പ്രാബല്യത്തിലാകും. നിലവിലുള്ള 8.10 % നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പിഎഫ് പലിശ നിരക്ക് 0.05% കൂട്ടി 8.15 % ആക്കി. ഇപിഎഫ്ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിന്റെ തീരുമാനം കേന്ദ്രധനമന്ത്രാലയം അംഗീകരിച്ചാൽ 2022–23 ൽ നിക്ഷേപങ്ങൾക്ക് ഈ നിരക്ക് പ്രാബല്യത്തിലാകും. നിലവിലുള്ള 8.10 % നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പിഎഫ് പലിശ നിരക്ക് 0.05% കൂട്ടി 8.15 % ആക്കി. ഇപിഎഫ്ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിന്റെ തീരുമാനം കേന്ദ്രധനമന്ത്രാലയം അംഗീകരിച്ചാൽ 2022–23 ൽ നിക്ഷേപങ്ങൾക്ക് ഈ നിരക്ക് പ്രാബല്യത്തിലാകും. നിലവിലുള്ള 8.10 % നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. ഇക്കുറി 8.25% പലിശ പരിഗണിച്ചെങ്കിലും സഞ്ചിത നിധിയിൽ 438.34 കോടി രൂപ നഷ്ടമുണ്ടാകുമെന്ന് ഇപിഎഫ്ഒ അധികൃതർ പറയുന്നു. 

ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതിനുള്ള സുപ്രീംകോടതി വിധി പൂർണമായി നടപ്പാക്കുമെന്നു കേന്ദ്ര തൊഴിൽമന്ത്രി ഭൂപേന്ദർ യാദവ് യോഗത്തിൽ ഉറപ്പു നൽകി. അദാനി ഗ്രൂപ്പ് കമ്പനികളിലുള്ള ഓഹരിനിക്ഷേപം ഇപിഎഫ്ഒ തുടരും. നിക്ഷേപം നേരിട്ടല്ല, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലാണെന്നാണ് അധികൃതരുടെ ന്യായീകരണം. 2022 മാർച്ച് വരെ 1.57 ലക്ഷം കോടി രൂപയും ഈ വർഷം ഇതുവരെ 8000 കോടി രൂപയുമാണ് നിക്ഷേപിച്ചത്. 

ADVERTISEMENT

English Summary:EPFO fixes 8.15% interest rate on employees provident fund for 2022-23