ന്യൂഡൽഹി ∙ സർക്കാരിലെ തന്നെ മറ്റൊരു ജോലിയിലേക്ക് അനുമതിയില്ലാതെ മാറുന്ന ഉദ്യോഗസ്ഥന് നേരത്തേയുള്ള സർവീസിനും പെൻഷനും അർഹതയുണ്ടാകില്ലെന്നു സുപ്രീം കോടതി വിധിച്ചു. ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) ജീവനക്കാരനായിരുന്ന വിജയകുമാർ അനുമതിയില്ലാതെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) ചേർന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്.

ന്യൂഡൽഹി ∙ സർക്കാരിലെ തന്നെ മറ്റൊരു ജോലിയിലേക്ക് അനുമതിയില്ലാതെ മാറുന്ന ഉദ്യോഗസ്ഥന് നേരത്തേയുള്ള സർവീസിനും പെൻഷനും അർഹതയുണ്ടാകില്ലെന്നു സുപ്രീം കോടതി വിധിച്ചു. ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) ജീവനക്കാരനായിരുന്ന വിജയകുമാർ അനുമതിയില്ലാതെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) ചേർന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സർക്കാരിലെ തന്നെ മറ്റൊരു ജോലിയിലേക്ക് അനുമതിയില്ലാതെ മാറുന്ന ഉദ്യോഗസ്ഥന് നേരത്തേയുള്ള സർവീസിനും പെൻഷനും അർഹതയുണ്ടാകില്ലെന്നു സുപ്രീം കോടതി വിധിച്ചു. ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) ജീവനക്കാരനായിരുന്ന വിജയകുമാർ അനുമതിയില്ലാതെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) ചേർന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സർക്കാരിലെ തന്നെ മറ്റൊരു ജോലിയിലേക്ക് അനുമതിയില്ലാതെ മാറുന്ന ഉദ്യോഗസ്ഥന് നേരത്തേയുള്ള സർവീസിനും പെൻഷനും അർഹതയുണ്ടാകില്ലെന്നു സുപ്രീം കോടതി വിധിച്ചു. ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) ജീവനക്കാരനായിരുന്ന വിജയകുമാർ അനുമതിയില്ലാതെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) ചേർന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. 

1998 ലാണ് സിഐഎസ്എഫിലെ ജോലി ഉപേക്ഷിച്ചു വിജയകുമാർ എച്ച്എഎല്ലിൽ ജോലി നേടിയത്. 2003നു മുൻപുള്ളതായതിനാൽ സെൻട്രൽ സിവിൽ സർവീസ് പെൻഷൻ ചട്ടമാണ് (സിസിപിഎസ്) ബാധകമാകുക. അനുമതിയില്ലാതെ മറ്റൊരു ജോലിയിൽ പ്രവേശിച്ചാൽ പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകില്ലെന്നു സിസിപിഎസിലെ 26–ാം ചട്ടത്തിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 

ADVERTISEMENT

English Summary : No service and pension if job change without permission