പട്ന ∙ ബിഹാറിൽ മഹാസഖ്യത്തിനു ആദ്യ വെല്ലുവിളി അസദുദ്ദീൻ ഉവൈസിയിൽ നിന്ന്. എഐഎംഐഎം അധ്യക്ഷനായ ഉവൈസി, കിഷൻഗഞ്ച് ലോക്സഭാ മണ്ഡലത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ അക്തറുൽ ഇമാനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.

പട്ന ∙ ബിഹാറിൽ മഹാസഖ്യത്തിനു ആദ്യ വെല്ലുവിളി അസദുദ്ദീൻ ഉവൈസിയിൽ നിന്ന്. എഐഎംഐഎം അധ്യക്ഷനായ ഉവൈസി, കിഷൻഗഞ്ച് ലോക്സഭാ മണ്ഡലത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ അക്തറുൽ ഇമാനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ബിഹാറിൽ മഹാസഖ്യത്തിനു ആദ്യ വെല്ലുവിളി അസദുദ്ദീൻ ഉവൈസിയിൽ നിന്ന്. എഐഎംഐഎം അധ്യക്ഷനായ ഉവൈസി, കിഷൻഗഞ്ച് ലോക്സഭാ മണ്ഡലത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ അക്തറുൽ ഇമാനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ബിഹാറിൽ മഹാസഖ്യത്തിനു ആദ്യ വെല്ലുവിളി അസദുദ്ദീൻ ഉവൈസിയിൽ നിന്ന്. എഐഎംഐഎം അധ്യക്ഷനായ ഉവൈസി, കിഷൻഗഞ്ച് ലോക്സഭാ മണ്ഡലത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ അക്തറുൽ ഇമാനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ മഹാസഖ്യം വിജയിച്ച ഏക സീറ്റാണ് കിഷൻഗഞ്ച്. കോൺഗ്രസിലെ മുഹമ്മദ് ജാവേദാണ് വിജയിച്ചത്. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ സീമാഞ്ചൽ മേഖലയിലെ ഈ സീറ്റിൽ എഐഎംഐഎം മത്സരിക്കുന്നത് മഹാസഖ്യത്തിന്റെ വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കും. 

ADVERTISEMENT

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീമാഞ്ചൽ മേഖലയിൽ പാർട്ടിയുടെ 5 സ്ഥാനാർഥികൾ വിജയിച്ചിരുന്നു. അതേസമയം, പത്തിലേറെ സീറ്റുകളിൽ എഐഎംഐഎം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചതു മഹാസഖ്യത്തിന്റെ പരാജയത്തിനു കാരണമായി. 

എന്നാൽ, പാർട്ടിയുടെ വിജയിച്ച അഞ്ചിൽ 4 പേരും ആർജെഡിയിലേക്ക് കൂറുമാറിയിരുന്നു. അതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർജെഡിയോടു കണക്കുതീർക്കുമെന്ന വാശിയിലാണ് ഉവൈസി.

English Summary:

Asaduddin Owaisi announced AIMIM candidate in Kishanganj constituency for Loksabha Elections 2024