ചെന്നൈ ∙ തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ രണ്ടാം തവണയും തള്ളിയ മദ്രാസ് ഹൈക്കോടതി കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ ഉത്തരവിട്ടു. ജാമ്യം അനുവദിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലെന്നും എന്നാൽ 8 മാസമായി ജയിലിൽ കഴിയുന്നതിനാൽ 3 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും നിർദേശിച്ചു. അനധികൃത പണമിടപാടിന് ഇ.ഡി കേസെടുത്തതിനു തുടർന്നു കഴിഞ്ഞ ജൂണിലാണ് അറസ്റ്റിലായത്.

ചെന്നൈ ∙ തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ രണ്ടാം തവണയും തള്ളിയ മദ്രാസ് ഹൈക്കോടതി കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ ഉത്തരവിട്ടു. ജാമ്യം അനുവദിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലെന്നും എന്നാൽ 8 മാസമായി ജയിലിൽ കഴിയുന്നതിനാൽ 3 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും നിർദേശിച്ചു. അനധികൃത പണമിടപാടിന് ഇ.ഡി കേസെടുത്തതിനു തുടർന്നു കഴിഞ്ഞ ജൂണിലാണ് അറസ്റ്റിലായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ രണ്ടാം തവണയും തള്ളിയ മദ്രാസ് ഹൈക്കോടതി കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ ഉത്തരവിട്ടു. ജാമ്യം അനുവദിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലെന്നും എന്നാൽ 8 മാസമായി ജയിലിൽ കഴിയുന്നതിനാൽ 3 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും നിർദേശിച്ചു. അനധികൃത പണമിടപാടിന് ഇ.ഡി കേസെടുത്തതിനു തുടർന്നു കഴിഞ്ഞ ജൂണിലാണ് അറസ്റ്റിലായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ രണ്ടാം തവണയും തള്ളിയ മദ്രാസ് ഹൈക്കോടതി കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ ഉത്തരവിട്ടു. ജാമ്യം അനുവദിക്കാനുള്ള 

സാഹചര്യങ്ങൾ ഇല്ലെന്നും എന്നാൽ 8 മാസമായി ജയിലിൽ കഴിയുന്നതിനാൽ 3 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും നിർദേശിച്ചു. അനധികൃത പണമിടപാടിന് ഇ.ഡി കേസെടുത്തതിനു തുടർന്നു കഴിഞ്ഞ ജൂണിലാണ് അറസ്റ്റിലായത്. 

English Summary:

Madras High Court rejected V Senthil Balaji's bail application and ordered to complete trial quickly