സീറ്റില്ല; ഹർഷ്‌വർധൻ രാഷ്ട്രീയം വിട്ടു
ന്യൂഡൽഹി ∙ ബിജെപി നേതാവും മുൻ കേന്ദ്ര ആരോഗ്യമന്ത്രിയുമായ ഡോ. ഹർഷ്‌വർധൻ സജീവരാഷ്ട്രീയം വിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണിത്. ഈസ്റ്റ് ഡൽഹി കൃഷ്ണനഗറിലെ തന്റെ ക്ലിനിക്കൽ ഇഎൻടി ഡോക്ടറായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി ∙ ബിജെപി നേതാവും മുൻ കേന്ദ്ര ആരോഗ്യമന്ത്രിയുമായ ഡോ. ഹർഷ്‌വർധൻ സജീവരാഷ്ട്രീയം വിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണിത്. ഈസ്റ്റ് ഡൽഹി കൃഷ്ണനഗറിലെ തന്റെ ക്ലിനിക്കൽ ഇഎൻടി ഡോക്ടറായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി ∙ ബിജെപി നേതാവും മുൻ കേന്ദ്ര ആരോഗ്യമന്ത്രിയുമായ ഡോ. ഹർഷ്‌വർധൻ സജീവരാഷ്ട്രീയം വിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണിത്. ഈസ്റ്റ് ഡൽഹി കൃഷ്ണനഗറിലെ തന്റെ ക്ലിനിക്കൽ ഇഎൻടി ഡോക്ടറായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി ∙ ബിജെപി നേതാവും മുൻ കേന്ദ്ര ആരോഗ്യമന്ത്രിയുമായ ഡോ. ഹർഷ്‌വർധൻ സജീവരാഷ്ട്രീയം വിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണിത്. ഈസ്റ്റ് ഡൽഹി കൃഷ്ണനഗറിലെ തന്റെ ക്ലിനിക്കൽ ഇഎൻടി ഡോക്ടറായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ചാന്ദ്നി ചൗക്ക് മണ്ഡലത്തെ 2014 മുതൽ പ്രതിനിധീകരിച്ച ഹർഷ്‌വർധനെ ഒഴിവാക്കി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാളിനാണു ബിജെപി ടിക്കറ്റ് നൽകിയത്.
2 തവണ എംപിയായ ഹർഷ്‌വർധൻ ഡൽഹിയിലെ കൃഷ്ണനഗർ മണ്ഡലത്തിൽനിന്നു തുടർച്ചയായി 5 തവണ എംഎൽഎയുമായിരുന്നു.