ന്യൂഡൽഹി ∙ പൈലറ്റുമാർക്കും കാബിൻ ക്രൂവിനും ആവശ്യത്തിനു വിശ്രമസമയം അനുവദിക്കാത്തതിന് എയർ ഇന്ത്യയ്ക്കു മേൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) 80 ലക്ഷം രൂപ പിഴ ചുമത്തി. വിമാന കമ്പനിയിൽ ജനുവരിയിൽ നടത്തിയ മിന്നൽ പരിശോധനയുടെ അടിസ്ഥാനത്തിലാണിത്. 60 വയസ്സിനു മുകളിലുള്ള 2 പൈലറ്റുമാരെ ഒരേ വിമാനത്തിൽ നിയോഗിച്ചതും വീഴ്ചയായി ഡിജിസിഎ കണ്ടെത്തി.

ന്യൂഡൽഹി ∙ പൈലറ്റുമാർക്കും കാബിൻ ക്രൂവിനും ആവശ്യത്തിനു വിശ്രമസമയം അനുവദിക്കാത്തതിന് എയർ ഇന്ത്യയ്ക്കു മേൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) 80 ലക്ഷം രൂപ പിഴ ചുമത്തി. വിമാന കമ്പനിയിൽ ജനുവരിയിൽ നടത്തിയ മിന്നൽ പരിശോധനയുടെ അടിസ്ഥാനത്തിലാണിത്. 60 വയസ്സിനു മുകളിലുള്ള 2 പൈലറ്റുമാരെ ഒരേ വിമാനത്തിൽ നിയോഗിച്ചതും വീഴ്ചയായി ഡിജിസിഎ കണ്ടെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പൈലറ്റുമാർക്കും കാബിൻ ക്രൂവിനും ആവശ്യത്തിനു വിശ്രമസമയം അനുവദിക്കാത്തതിന് എയർ ഇന്ത്യയ്ക്കു മേൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) 80 ലക്ഷം രൂപ പിഴ ചുമത്തി. വിമാന കമ്പനിയിൽ ജനുവരിയിൽ നടത്തിയ മിന്നൽ പരിശോധനയുടെ അടിസ്ഥാനത്തിലാണിത്. 60 വയസ്സിനു മുകളിലുള്ള 2 പൈലറ്റുമാരെ ഒരേ വിമാനത്തിൽ നിയോഗിച്ചതും വീഴ്ചയായി ഡിജിസിഎ കണ്ടെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പൈലറ്റുമാർക്കും കാബിൻ ക്രൂവിനും ആവശ്യത്തിനു വിശ്രമസമയം അനുവദിക്കാത്തതിന് എയർ ഇന്ത്യയ്ക്കു മേൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) 80 ലക്ഷം രൂപ പിഴ ചുമത്തി. വിമാന കമ്പനിയിൽ ജനുവരിയിൽ നടത്തിയ മിന്നൽ പരിശോധനയുടെ അടിസ്ഥാനത്തിലാണിത്. 60 വയസ്സിനു മുകളിലുള്ള 2 പൈലറ്റുമാരെ ഒരേ വിമാനത്തിൽ നിയോഗിച്ചതും വീഴ്ചയായി ഡിജിസിഎ കണ്ടെത്തി. 

English Summary:

No rest allowed; Air India fined eighty lakh