സ്വന്തം പാർട്ടിക്കെതിരെ ബിജെപി മുൻമുഖ്യമന്ത്രി
ഷിംല ∙ തത്വാധിഷ്ഠിത രാഷ്ട്രീയം ഉപേക്ഷിച്ച് ബിജെപിയിലും രാഷ്ട്രീയപ്രവർത്തനം കസേരയ്ക്കുവേണ്ടി മാത്രമായി അധഃപതിച്ചുവെന്നു മുതിർന്ന ബിജെപി നേതാവും ഹിമാചൽ പ്രദേശ് മുൻമുഖ്യമന്ത്രിയുമായ ശാന്താ കുമാർ. രാമക്ഷേത്രം നിർമിച്ചതുകൊണ്ടു മാത്രമായില്ല ശ്രീരാമ തത്വങ്ങൾ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ഷിംല ∙ തത്വാധിഷ്ഠിത രാഷ്ട്രീയം ഉപേക്ഷിച്ച് ബിജെപിയിലും രാഷ്ട്രീയപ്രവർത്തനം കസേരയ്ക്കുവേണ്ടി മാത്രമായി അധഃപതിച്ചുവെന്നു മുതിർന്ന ബിജെപി നേതാവും ഹിമാചൽ പ്രദേശ് മുൻമുഖ്യമന്ത്രിയുമായ ശാന്താ കുമാർ. രാമക്ഷേത്രം നിർമിച്ചതുകൊണ്ടു മാത്രമായില്ല ശ്രീരാമ തത്വങ്ങൾ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ഷിംല ∙ തത്വാധിഷ്ഠിത രാഷ്ട്രീയം ഉപേക്ഷിച്ച് ബിജെപിയിലും രാഷ്ട്രീയപ്രവർത്തനം കസേരയ്ക്കുവേണ്ടി മാത്രമായി അധഃപതിച്ചുവെന്നു മുതിർന്ന ബിജെപി നേതാവും ഹിമാചൽ പ്രദേശ് മുൻമുഖ്യമന്ത്രിയുമായ ശാന്താ കുമാർ. രാമക്ഷേത്രം നിർമിച്ചതുകൊണ്ടു മാത്രമായില്ല ശ്രീരാമ തത്വങ്ങൾ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ഷിംല ∙ തത്വാധിഷ്ഠിത രാഷ്ട്രീയം ഉപേക്ഷിച്ച് ബിജെപിയിലും രാഷ്ട്രീയപ്രവർത്തനം കസേരയ്ക്കുവേണ്ടി മാത്രമായി അധഃപതിച്ചുവെന്നു മുതിർന്ന ബിജെപി നേതാവും ഹിമാചൽ പ്രദേശ് മുൻമുഖ്യമന്ത്രിയുമായ ശാന്താ കുമാർ. രാമക്ഷേത്രം നിർമിച്ചതുകൊണ്ടു മാത്രമായില്ല ശ്രീരാമ തത്വങ്ങൾ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചലിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറിയ 6 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നതു പരാമർശിച്ചാണു ശാന്താ കുമാറിന്റെ പരാമർശം. ബിജെപിയുടെ പ്രേരണയിലാണു കൂറുമാറ്റം നടന്നതെന്നും ശാന്ത കുമാർ കുറ്റപ്പെടുത്തി. 2 വട്ടം ഹിമാചൽ മുഖ്യമന്ത്രിയായിരുന്ന ശാന്താ കുമാർ, 4 വട്ടം കാംഗ്‌ര മണ്ഡലത്തിൽനിന്ന് എംപിയുമായി.