ഇടക്കാല ജാമ്യം: സിസോദിയയുടെ ഹർജി തിങ്കളാഴ്ച പരിഗണിക്കും
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ ഭാഗമാകാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആംആദ്മി പാർട്ടി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ കോടതിയെ സമീപിച്ചു. വിഷയം പരിഗണിച്ച റൗസ് അവന്യു കോടതി സിബിഐയോടും ഇ.ഡിയോടും നിലപാടു തേടി. ഹർജി തിങ്കളാഴ്ച പരിഗണിക്കും.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ ഭാഗമാകാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആംആദ്മി പാർട്ടി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ കോടതിയെ സമീപിച്ചു. വിഷയം പരിഗണിച്ച റൗസ് അവന്യു കോടതി സിബിഐയോടും ഇ.ഡിയോടും നിലപാടു തേടി. ഹർജി തിങ്കളാഴ്ച പരിഗണിക്കും.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ ഭാഗമാകാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആംആദ്മി പാർട്ടി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ കോടതിയെ സമീപിച്ചു. വിഷയം പരിഗണിച്ച റൗസ് അവന്യു കോടതി സിബിഐയോടും ഇ.ഡിയോടും നിലപാടു തേടി. ഹർജി തിങ്കളാഴ്ച പരിഗണിക്കും.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ ഭാഗമാകാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആംആദ്മി പാർട്ടി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ കോടതിയെ സമീപിച്ചു. വിഷയം പരിഗണിച്ച റൗസ് അവന്യു കോടതി സിബിഐയോടും ഇ.ഡിയോടും നിലപാടു തേടി. ഹർജി തിങ്കളാഴ്ച പരിഗണിക്കും.
-
Also Read
ആന്ധ്രക്കാരൻ ഗോപിചന്ദ് ബഹിരാകാശത്തേക്ക്
സിസോദിയയുടെ ജാമ്യാപേക്ഷ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. കേസിലെ വിചാരണ നടപടികൾ 6–8 മാസത്തിൽ പൂർത്തിയാക്കുമെന്നായിരുന്നു അന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ 6 മാസം കഴിഞ്ഞിട്ടും സിസോദിയക്കെതിരെ കുറ്റം ചുമത്തുന്ന നടപടികൾ പോലും പൂർത്തിയായിട്ടില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണു സിസോദിയയെ അറസ്റ്റ് ചെയ്തത്.