ഇന്ത്യയുൾപ്പെടെ രക്ഷാസമിതിയിൽ വേണം: യുഎസ്
വാഷിങ്ടൻ ∙ യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ നീക്കത്തെ വീണ്ടും പിന്തുണച്ച് യുഎസ്. 70 വർഷം മുൻപത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്നും ജി–4 രാജ്യങ്ങളായ ജപ്പാൻ, ജർമനി, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളെ രക്ഷാസമിതി സ്ഥിരാംഗങ്ങളാക്കാൻ വൈകരുതെന്നും യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് ടോക്കിയോയിൽ പറഞ്ഞു. രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ റഷ്യയും ചൈനയും മാത്രമാണ് ഇതിനെ എതിർക്കുന്നതെന്നും അവർ പറഞ്ഞു.
വാഷിങ്ടൻ ∙ യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ നീക്കത്തെ വീണ്ടും പിന്തുണച്ച് യുഎസ്. 70 വർഷം മുൻപത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്നും ജി–4 രാജ്യങ്ങളായ ജപ്പാൻ, ജർമനി, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളെ രക്ഷാസമിതി സ്ഥിരാംഗങ്ങളാക്കാൻ വൈകരുതെന്നും യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് ടോക്കിയോയിൽ പറഞ്ഞു. രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ റഷ്യയും ചൈനയും മാത്രമാണ് ഇതിനെ എതിർക്കുന്നതെന്നും അവർ പറഞ്ഞു.
വാഷിങ്ടൻ ∙ യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ നീക്കത്തെ വീണ്ടും പിന്തുണച്ച് യുഎസ്. 70 വർഷം മുൻപത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്നും ജി–4 രാജ്യങ്ങളായ ജപ്പാൻ, ജർമനി, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളെ രക്ഷാസമിതി സ്ഥിരാംഗങ്ങളാക്കാൻ വൈകരുതെന്നും യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് ടോക്കിയോയിൽ പറഞ്ഞു. രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ റഷ്യയും ചൈനയും മാത്രമാണ് ഇതിനെ എതിർക്കുന്നതെന്നും അവർ പറഞ്ഞു.
വാഷിങ്ടൻ ∙ യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ നീക്കത്തെ വീണ്ടും പിന്തുണച്ച് യുഎസ്. 70 വർഷം മുൻപത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്നും ജി–4 രാജ്യങ്ങളായ ജപ്പാൻ, ജർമനി, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളെ രക്ഷാസമിതി സ്ഥിരാംഗങ്ങളാക്കാൻ വൈകരുതെന്നും യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് ടോക്കിയോയിൽ പറഞ്ഞു. രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ റഷ്യയും ചൈനയും മാത്രമാണ് ഇതിനെ എതിർക്കുന്നതെന്നും അവർ പറഞ്ഞു.