ഹൈദരാബാദ് ∙ എതിർസ്ഥാനാർഥിക്കു വോട്ട് ചെയ്യുമെന്നു പറഞ്ഞതിനു തെലങ്കാനയിലെ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ടി. ജീവൻ റെഡ്ഡി സ്ത്രീത്തൊഴിലാളിയുടെ മുഖത്തടിച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടന്ന സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു.

ഹൈദരാബാദ് ∙ എതിർസ്ഥാനാർഥിക്കു വോട്ട് ചെയ്യുമെന്നു പറഞ്ഞതിനു തെലങ്കാനയിലെ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ടി. ജീവൻ റെഡ്ഡി സ്ത്രീത്തൊഴിലാളിയുടെ മുഖത്തടിച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടന്ന സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ് ∙ എതിർസ്ഥാനാർഥിക്കു വോട്ട് ചെയ്യുമെന്നു പറഞ്ഞതിനു തെലങ്കാനയിലെ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ടി. ജീവൻ റെഡ്ഡി സ്ത്രീത്തൊഴിലാളിയുടെ മുഖത്തടിച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടന്ന സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ് ∙ എതിർസ്ഥാനാർഥിക്കു വോട്ട് ചെയ്യുമെന്നു പറഞ്ഞതിനു തെലങ്കാനയിലെ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ടി. ജീവൻ റെഡ്ഡി സ്ത്രീത്തൊഴിലാളിയുടെ മുഖത്തടിച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടന്ന സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വോട്ട് ചെയ്തെങ്കിലും പെൻഷൻ കിട്ടിയില്ലെന്ന പരാതിപ്പെട്ടാണ് ഇത്തവണ വോട്ട് മാറ്റി ചെയ്യുമെന്നു തൊഴിലുറപ്പു തൊഴിലാളിയായ സ്ത്രീ പറഞ്ഞത്. ബിജെപിയുടെ സിറ്റിങ് എംപി ധർമപുരി അരവിന്ദാണു ജീവൻ റെഡ്ഡിയുടെ എതിർസ്ഥാനാർഥി. ഈ മാസം 13 ന് ആണ് ഇവിടെ തിരഞ്ഞെടുപ്പ്. 

English Summary:

Vote for the opposing candidate; Congress candidate slapped woman on her face