ചെർപ്പുളശ്ശേരി (പാലക്കാട്) ∙ തൂതപ്പൂരത്തിന് ‘പെൺകൊമ്പൻ’ എഴുന്നള്ളി. ലക്കിടി ഇന്ദിര എന്ന പിടിയാനയ്ക്ക് ഫൈബറിന്റെ കൊമ്പ് ഘടിപ്പിച്ചായിരുന്നു ‘ആനമാറാട്ടം’. തൂതപ്പൂരത്തിന്റെ ഒരു കമ്മിറ്റിക്കു വേണ്ടിയാണ്

ചെർപ്പുളശ്ശേരി (പാലക്കാട്) ∙ തൂതപ്പൂരത്തിന് ‘പെൺകൊമ്പൻ’ എഴുന്നള്ളി. ലക്കിടി ഇന്ദിര എന്ന പിടിയാനയ്ക്ക് ഫൈബറിന്റെ കൊമ്പ് ഘടിപ്പിച്ചായിരുന്നു ‘ആനമാറാട്ടം’. തൂതപ്പൂരത്തിന്റെ ഒരു കമ്മിറ്റിക്കു വേണ്ടിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെർപ്പുളശ്ശേരി (പാലക്കാട്) ∙ തൂതപ്പൂരത്തിന് ‘പെൺകൊമ്പൻ’ എഴുന്നള്ളി. ലക്കിടി ഇന്ദിര എന്ന പിടിയാനയ്ക്ക് ഫൈബറിന്റെ കൊമ്പ് ഘടിപ്പിച്ചായിരുന്നു ‘ആനമാറാട്ടം’. തൂതപ്പൂരത്തിന്റെ ഒരു കമ്മിറ്റിക്കു വേണ്ടിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെർപ്പുളശ്ശേരി (പാലക്കാട്) ∙ തൂതപ്പൂരത്തിന് ‘പെൺകൊമ്പൻ’ എഴുന്നള്ളി. ലക്കിടി ഇന്ദിര എന്ന പിടിയാനയ്ക്ക് ഫൈബറിന്റെ കൊമ്പ് ഘടിപ്പിച്ചായിരുന്നു ‘ആനമാറാട്ടം’. തൂതപ്പൂരത്തിന്റെ ഒരു കമ്മിറ്റിക്കു വേണ്ടിയാണ് ലക്കിടി ഇന്ദിര എന്ന ആന കൊല്ലങ്കോട് കേശവൻ എന്ന കൊമ്പനായി മാറിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു എഴുന്നള്ളിപ്പ്. എഴുന്നള്ളിപ്പു കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾത്തന്നെ ആനയുടെ മട്ടും ഭാവവും ചർച്ചയായി. പിന്നീടാണ് കള്ളി വെളിച്ചത്തായത്. 15 ആനയായിരുന്നു എഴുന്നള്ളത്തിനു വേണ്ടിയിരുന്നത്.

1.ലക്കിടി ഇന്ദിര (ഫയൽ ചിത്രം). 2. ലക്കിടി ഇന്ദിര എന്ന ആന തൂതപ്പൂരത്തിന് കൊല്ലങ്കോട് കേശവനായപ്പോൾ.

എണ്ണം ഒക്കാതെ വന്നപ്പോൾ ഇന്ദിരയെ മേക്കപ്പിട്ട് കേശവനാക്കുകയായിരുന്നു. പല ക്ഷേത്രങ്ങളിലും പിടിയാനയെ എഴുന്നള്ളിക്കാറുണ്ടെങ്കിലും തൂതപ്പൂരത്തിനു പിടിയാനയെ എഴുന്നള്ളിക്കുന്നതു പതിവില്ല. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്നു വൈകിട്ട് 6ന് തൂത ക്ഷേത്ര കമ്മിറ്റി അടിയന്തര യോഗം ചേരും.