You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
താമരശ്ശേരി∙ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലായിരുന്ന പ്രാദേശിക മുസ്‌ലിം ലീഗ് നേതാവിന്റെ വീടും കടയും പൊലീസ് റെയ്ഡ് ചെയ്തു. മുസ്‌ലിം ലീഗ് ഓമശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റും യൂണിറ്റ് പ്രസിഡന്റുമായ വി.കെ.ഇമ്പിച്ചിമോയിയുടെ വീടും മകന്റെ കടയുമാണ്
Sign in to continue reading
താമരശ്ശേരി∙ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലായിരുന്ന പ്രാദേശിക മുസ്‌ലിം ലീഗ് നേതാവിന്റെ വീടും കടയും പൊലീസ് റെയ്ഡ് ചെയ്തു. മുസ്‌ലിം ലീഗ് ഓമശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റും യൂണിറ്റ് പ്രസിഡന്റുമായ വി.കെ.ഇമ്പിച്ചിമോയിയുടെ വീടും മകന്റെ കടയുമാണ്
Want to gain
access to all premium stories?
Activate your premium subscription today
താമരശ്ശേരി∙ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലായിരുന്ന പ്രാദേശിക മുസ്‌ലിം ലീഗ് നേതാവിന്റെ വീടും കടയും പൊലീസ് റെയ്ഡ് ചെയ്തു. മുസ്‌ലിം ലീഗ് ഓമശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റും യൂണിറ്റ് പ്രസിഡന്റുമായ വി.കെ.ഇമ്പിച്ചിമോയിയുടെ വീടും മകന്റെ കടയുമാണ്
Want to gain
access to all premium stories?
Activate your premium subscription today
Already a subscriber? Sign in
താമരശ്ശേരി∙ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലായിരുന്ന പ്രാദേശിക മുസ്‌ലിം ലീഗ് നേതാവിന്റെ വീടും കടയും പൊലീസ് റെയ്ഡ് ചെയ്തു. മുസ്‌ലിം ലീഗ് ഓമശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റും യൂണിറ്റ് പ്രസിഡന്റുമായ വി.കെ.ഇമ്പിച്ചിമോയിയുടെ വീടും മകന്റെ കടയുമാണ് ഇന്നലെ റെയ്ഡ് ചെയ്തത്. പരിശോധനയിൽ കൂടത്തായി അങ്ങാടിയിലുള്ള കടയിൽ നിന്നു ജോളിയുടെ റേഷൻ കാർഡ് കണ്ടെടുത്തിട്ടുണ്ട്. റേഷൻ കാർഡ്, ആധാർ എന്നിവ ഇമ്പിച്ചി മോയിയെ ഏൽപിച്ചതായി ജോളി മൊഴി നൽകിയിരുന്നു. ജോളിക്ക് വ്യാജ ഒസ്യത്ത് ഉൾപ്പെടെയുള്ള കള്ളപ്രമാണങ്ങൾ തയാറാക്കുന്നതിന് ഒത്താശ ചെയ്തതായി സംശയിക്കുന്നതിനെ തുടർന്ന് ഇമ്പിച്ചിമോയി അന്വേഷണ സംഘത്തിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. തെളിവെടുപ്പിനായി കല്ലറ തുറക്കുന്നതിന് മുൻപ് ഇയാളും ജോളിയും തമ്മിൽ പരിസരത്തുള്ള ഒരു വീട്ടിൽ ചർച്ച നടത്തിയിരുന്നതായും അന്വേഷണം സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.