എടപ്പാൾ (മലപ്പുറം) ∙ ജനപ്രിയ നാടൻ പാട്ടുകളിലൂടെ ശ്രദ്ധേയനായ ജിതേഷ് കക്കിടിപ്പുറം(48) അന്തരിച്ചു. കരൾരോഗബാധിതനായി ചികിത്സയിലായിരുന്ന ജിതേഷ് എടപ്പാൾ കക്കിടിപ്പുറത്തെ വീട്ടിൽ ഇന്നലെ പുലർച്ചെയാണു മരിച്ചത്. ‘കൈതോല പായ വിരിച്ച്’, ‘പാലോം പാലോം നല്ല നടപ്പാലം’ തുടങ്ങിയ നാടൻപാട്ടുകളുടെ സ്രഷ്ടാവായിരുന്നു.

എടപ്പാൾ (മലപ്പുറം) ∙ ജനപ്രിയ നാടൻ പാട്ടുകളിലൂടെ ശ്രദ്ധേയനായ ജിതേഷ് കക്കിടിപ്പുറം(48) അന്തരിച്ചു. കരൾരോഗബാധിതനായി ചികിത്സയിലായിരുന്ന ജിതേഷ് എടപ്പാൾ കക്കിടിപ്പുറത്തെ വീട്ടിൽ ഇന്നലെ പുലർച്ചെയാണു മരിച്ചത്. ‘കൈതോല പായ വിരിച്ച്’, ‘പാലോം പാലോം നല്ല നടപ്പാലം’ തുടങ്ങിയ നാടൻപാട്ടുകളുടെ സ്രഷ്ടാവായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടപ്പാൾ (മലപ്പുറം) ∙ ജനപ്രിയ നാടൻ പാട്ടുകളിലൂടെ ശ്രദ്ധേയനായ ജിതേഷ് കക്കിടിപ്പുറം(48) അന്തരിച്ചു. കരൾരോഗബാധിതനായി ചികിത്സയിലായിരുന്ന ജിതേഷ് എടപ്പാൾ കക്കിടിപ്പുറത്തെ വീട്ടിൽ ഇന്നലെ പുലർച്ചെയാണു മരിച്ചത്. ‘കൈതോല പായ വിരിച്ച്’, ‘പാലോം പാലോം നല്ല നടപ്പാലം’ തുടങ്ങിയ നാടൻപാട്ടുകളുടെ സ്രഷ്ടാവായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടപ്പാൾ (മലപ്പുറം) ∙ ജനപ്രിയ നാടൻ പാട്ടുകളിലൂടെ ശ്രദ്ധേയനായ ജിതേഷ് കക്കിടിപ്പുറം(48) അന്തരിച്ചു. കരൾരോഗബാധിതനായി ചികിത്സയിലായിരുന്ന ജിതേഷ് എടപ്പാൾ കക്കിടിപ്പുറത്തെ വീട്ടിൽ ഇന്നലെ പുലർച്ചെയാണു മരിച്ചത്. ‘കൈതോല പായ വിരിച്ച്’, ‘പാലോം പാലോം നല്ല നടപ്പാലം’ തുടങ്ങിയ നാടൻപാട്ടുകളുടെ സ്രഷ്ടാവായിരുന്നു. 

 ‘ദിവ്യബലി’ എന്ന നാടകത്തിലെ ‘വാനിൻ ചോട്ടിലെ’ എന്ന ഗാനമുൾപ്പെടെ ഇരുപത്തഞ്ചോളം നാടകഗാനങ്ങൾ എഴുതി ചിട്ടപ്പെടുത്തി.  ‘കൈതോല പായ വിരിച്ച്’ എന്ന പാട്ടെഴുതിയത് ജിതേഷ് ആണെന്ന് പതിറ്റാണ്ടുകൾക്കു ശേഷമാണ് തിരിച്ചറിഞ്ഞത്.  കക്കിടിപ്പുറം നെടുംപറമ്പിൽ പരേതരായ താമിയുടെയും മുണ്ടിയുടെയും മകനായ ജിതേഷ് അവിവാഹിതനാണ്. സഹോദരങ്ങൾ: അമ്മിണി, പരേതനായ മണികണ്ഠൻ. 

ADVERTISEMENT

English summary: Jithesh Kakkidippuram passes away